Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ജനമനസില്ലാത്ത ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 05:08 pm IST
in Special Article

മനുഷ്യന് നേരെ ചൊവ്വേ ജീവിക്കാന്‍ പറ്റുന്ന കാലത്തെക്കുറിച്ചു വിദൂരമായി ചിന്തിക്കാന്‍പോലും പേടിതോന്നുംവിധം ആയിക്കഴിഞ്ഞു കേരളത്തിന്റെ അവസ്ഥ. ഇരുമുന്നണികളും ഭരിച്ചു തുലച്ച് ഇത്തരം പേടിജീവിതം ആക്കിത്തീര്‍ത്തിട്ടുണ്ട് കേരളത്തിന്റെ പൊതു ജീവിതത്തെ. പിണറായികൂടി മുഖ്യമന്ത്രിയായതോടെ എല്ലാം പൂര്‍ണ്ണമായി. ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നാടുനീളെകൊണ്ടാടുമ്പോള്‍ എന്തിനാണ് ഈപൊടിപൂരമെന്നു ചോദിക്കുന്നത് പൊതുജനമാണ്. ഏറ്റവും മോശമായിപ്പോലും ഭരിക്കാന്‍ കഴിയാത്ത പിണറായി അതിലും താഴെയായി ഭരിച്ചുകൊണ്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ വിധിയുണ്ടെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ എന്നും ചിന്തിക്കുന്നുണ്ട് ജനം.

എന്തെല്ലാം പൊങ്ങച്ചങ്ങളും വീരസ്യങ്ങളുമാണ് തന്റെ സര്‍ക്കാരിനെക്കുറിച്ചു പിണറായി തട്ടിവിടുന്നത്. അതു കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ചിരിയല്ല ഒരുതരം ആത്മനിന്ദയാണ് ആളുകള്‍ക്കു തോന്നുന്നത്. ഇത്തരമൊരു പരിതസ്ഥിതിയിലാണല്ലോ ജീവിച്ചുപോരുന്നതെന്നാണ് അവരുടെ വിചാരം. നാടുമുഴുവന്‍  സിപിഎംകാരാണെന്ന മണ്ടന്‍ ഭാവനയില്‍ ആരോ എഴുതിക്കൊടുത്ത കല്ലുവച്ചനുണകള്‍ പിണറായിയും കൂട്ടരും പൊതുവേദിയില്‍ തട്ടിവിടുമ്പോള്‍ നാണംകെടുകയാണ് കേരളം. ഇപ്പോള്‍ തന്നെ കേരളം എല്ലാംകൊണ്ടും പറുദീസയാണെന്നാണ് വീരസ്യം പറച്ചില്‍. കേരളം മുഴുവന്‍ നന്നായി, ഇനിയിപ്പോള്‍ നന്നാക്കാനൊന്നുമില്ലെന്ന മട്ടിലാണ് ആഘോഷംപൊടിപൂരമായി നടക്കുന്നത്. സിപിഎമ്മിനെ സഖാക്കള്‍പോലും വെറുത്തുതുടങ്ങി എന്നതാണ് രണ്ടുവര്‍ഷംകൊണ്ട് പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ അഭിമാന നേട്ടം എന്നതാണ് വാസ്തവം!

സര്‍ക്കാരിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പിണറായി മാത്രമാണ് സംസാരിക്കുന്നത്. അല്ലെങ്കില്‍ പിണറായി പറയുന്നതാണ് മറ്റുള്ളവര്‍ ഏറ്റു പറയുന്നത്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രത്യേകിച്ചൊരു റോളും ഇല്ല. താന്‍ സെക്രട്ടറിയാണല്ലോയെന്ന് വിചാരിച്ച്  ഉറക്കത്തില്‍നിന്നും പെട്ടെന്ന് ഞെട്ടിയുണര്‍ന്നു എന്തെങ്കിലും പറഞ്ഞാലായി. കമ്യൂണിസ്റ്റ് ഏകാധിപതികള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെയൊക്കെയാകും സംഭവിക്കുക. രാഷ്‌ട്രീയമായി സ്ഥിരതയില്ലാത്ത കേരളത്തില്‍ രണ്ടുവര്‍ഷംകൊണ്ട് ഇനി ഭാവിയിലേക്ക് പിണറായി ഏതാണ്ടൊക്കെ സ്വപ്‌നംകാണുന്നത് വലിയ കോമഡിയാകും. ഇന്നത്തെ  സാഹചര്യത്തില്‍ എന്നന്നേയ്‌ക്കുമായി സിപിഎമ്മിനെ കേരളത്തില്‍ ഇല്ലാതാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും പിണറായിക്കുള്ളതാണെന്നു ഭാവിയില്‍ ചരിത്രകാരന്മാര്‍ പറയാന്‍ ഇടയാക്കും എന്നതാണ് സത്യം. മനുഷ്യവിരുദ്ധമായ ഒരു സര്‍ക്കാരിന്റെ ആഘോഷത്തില്‍ മാനസികമായി ഇരിപ്പിടമില്ലാതെ പുറത്താകുന്ന പൊതുജനത്തിന്റെ അവസ്ഥയ്‌ക്ക് എന്തുപേരിട്ടു വിളിക്കും.         

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.