Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യാദാനത്തിന് പാത്രങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 03:03 am IST
in Samskriti

ബ്രഹ്മത്തിന്റെ പാദങ്ങളായ വായുവിനെയും പ്രാണനേയും ബ്രഹ്മമായി ഉപാസിക്കണമെന്ന് ഇനി പറയുന്നു. ശിഷ്യന് ഗുരുവിലുണ്ടാകേണ്ട ശ്രദ്ധ, വിശ്വാസം എന്നിവയേയും ഗുരുവിന് പ്രതിഫലം നല്‍കേണ്ടതിന്റെ ആവശ്യകതയും ഒരു കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു.

ധാരാളം അന്നം പാകംചെയ്ത് നിരവധി പേര്‍ക്ക് ദാനം ചെയ്തിരുന്ന പൗത്രായണനായ ‘ജാന ശ്രുതി’ എന്ന ഒരു രാജാവുണ്ടായിരുന്നു. ജനങ്ങള്‍ തന്റെ അന്നംതന്നെ കഴിക്കണമെന്ന് കരുതി എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ധാരാളം സത്രങ്ങള്‍ ഉണ്ടാക്കി. ജനശ്രുതന്റെ വംശത്തില്‍ ജനിച്ചവനാണ് ജാനശ്രുതി. പൗത്രായണന്‍ എന്നാല്‍ മകന്റെ മകന്‍ എന്നാണ്.

ഒരു ദിവസം കുറെ ഹംസങ്ങള്‍ അതിലെ പറന്നുപോയി. അവയില്‍ ഒരു അരയന്നം മുന്നില്‍ പോകുന്നതിനോട് വിളിച്ചുപറഞ്ഞു. ഭല്ലാക്ഷ, ജാനശ്രുതിയുടെ  ജ്യോതിസ്സ് പകല്‍പോലെ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അത് നിന്നെ ദഹിപ്പിക്കും. ഇതേ സമയം കൊട്ടാര മാളികയുടെ മട്ടുപ്പാവിലിരുന്ന രാജാവ് കേള്‍ക്കത്തക്കവിധമായിരുന്നു ഇവയുടെ സംഭാഷണം. ഭക്ഷാക്ഷന്‍ പറഞ്ഞു- സയുഗ്വാവായരൈക്വനെ പോലെ ജാനശ്രുതിയെപറ്റി പറയുകയാണോ? അപ്പോള്‍ ആദ്യത്തെ ഹംസം ചോദിച്ചു. സയുഗ്വാവായ രൈക്വന്‍ എങ്ങനെയുള്ളവനാണ്? സയുഗ്വാവ് എന്നാല്‍ ശകടത്തോടുകൂടിയവന്‍. ജാനശ്രുതിയേക്കാള്‍ കേമനാണ് രൈക്വന്‍ എന്ന സൂചന. അതിനാല്‍ ജാനശ്രുതിയെ പുകഴ്‌ത്തി പറയേണ്ടതില്ല.

ചൂതുകളിയില്‍ കൃതമെന്ന ആയം കൊണ്ട് ജയിച്ചാല്‍ അതിനു താഴെയുള്ള ആയങ്ങളെല്ലാം അടങ്ങുന്നതുപോലെ ജനങ്ങള്‍ എന്തെല്ലാം നല്ലത് ചെയ്യുന്നുവോ അതെല്ലാം രൈക്വനില്‍ അടങ്ങുന്നു. അദ്ദേഹം അറിയുന്നതിനെ അറിയുന്നയാളും അങ്ങനെതന്നെയാണ്. ഇതേപറ്റിയാണ് താന്‍ പറഞ്ഞതെന്ന്  ഭല്ലാക്ഷനെന്ന ഹംസം പറഞ്ഞു. ചൂതുകളിലെ ചൂതിന്റെ ഒരു വശത്തെയാണ് ആയം എന്നു പറയുന്നത്. 1, 2, 3, 4 എന്ന് അടയാളപ്പെടുത്തിയ നാല് വശങ്ങളുണ്ട് ചൂതിന്. കലി, ദ്വാപനം, ത്രേതാമൃത എന്ന് യഥാക്രമം പേര്. കൃതമെന്ന ആയംകൊണ്ട് ജയിച്ചാല്‍ മറ്റ് മൂന്നിന്റെയും കൂടി ജയം പോലെയായി രൈക്വന്റെ ധര്‍മം കൃതമെന്ന ആയത്തിന് തുല്യമാണ്.

ജാനശ്രുതി രാജാവ് ഇതെല്ലാം കേട്ട് രൈക്വനെക്കുറിച്ചാലോചിച്ച് അന്ന് രാത്രി കിടന്നു. രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സമയം തന്നെ സ്തുതിക്കുന്ന ക്ഷത്താവിനോട് തന്നെയല്ല സ്തുതിക്കേണ്ടത്, രൈക്വനെയാണെന്ന് പറഞ്ഞു. അപ്പോള്‍ ആരാണ് രൈക്വന്‍ എന്ന് ക്ഷത്താവ് ചോദിച്ചു. ഹംസങ്ങള്‍ തമ്മില്‍ പറഞ്ഞ കാര്യം രാജാവ് അയാളോട് പറഞ്ഞു. ക്ഷത്രിയന് ശൂദ്രസ്ത്രീയിലുണ്ടാകുന്ന മകനാണ് ക്ഷത്താവ്. കൊട്ടാരത്തിലെ പരിചാരക ജോലികളാണ് പ്രധാനം.

ക്ഷത്താവ് ഗ്രാമങ്ങളിലും നഗരങ്ങളിലും മറ്റുമായി പലയിടത്തും രൈക്വനെ അന്വേഷിച്ചു നടന്നു. താന്‍ കണ്ടില്ലെന്നു രാജാവിനോട് പറഞ്ഞു. ബ്രഹ്മജ്ഞാനികളെ എവിടെയാണോ അന്വേഷിക്കേണ്ടത് അവിടെ രൈക്വനെ തിരയാന്‍ രാജാവ് പറഞ്ഞു. ബ്രഹ്മജ്ഞാനികള്‍ കാടുകളിലോ നദീതീരങ്ങളിലോ ഏകാന്തമായ സ്ഥലങ്ങളിലോ ആകും ഉണ്ടാവുക. അവിടെ തിരയാനാണ് രാജാവ് പറഞ്ഞത്.

ജാനശ്രുതി രാജാവിന്റെ  വാക്കനുസരിച്ച് ക്ഷത്താവ് വീണ്ടും രൈക്വനെ അന്വേഷിച്ചു നടന്നു. ഒരിടത്ത് ഒരു വണ്ടിയുടെ കീഴില്‍ ഇരുന്ന് ചൊറി മാന്തിക്കൊണ്ടിരിക്കുന്ന ഒരാളെ കണ്ടു. അങ്ങാണോ സായുഗ്വാവായ രൈക്വന്‍? എന്ന് ചോദിച്ചു. താന്‍തന്നെയാണ് രൈക്വന്‍ എന്ന് അയാള്‍ മറുപടി നല്‍കി. ക്ഷത്താവ് തിരിച്ചുചെന്ന് താന്‍ രൈക്വനെ കണ്ടെത്തിയ കാര്യം അറിയിച്ചു.

രാജാവ് 600 പശുക്കള്‍, കണ്ഠാഭരണം, കോവര്‍ കഴുതകള്‍ വലിക്കുന്ന തേര് എന്നിവയുമായി രൈക്വന്റെ അടുത്തെത്തി. ഇതെല്ലാം അങ്ങേയ്‌ക്കാണ്, അങ്ങ് ഉപാസിക്കുന്ന ദേവത ഏതാണെന്ന് എനിക്ക് ഉപദേശിച്ചു തരണേ എന്ന് രൈക്വനോട് പറഞ്ഞു. ഈ പശുക്കളും രഥവും ആഭരണവും ഒക്കെ നിനക്ക് തന്നെയായിരിക്കട്ടെ എന്ന് പറഞ്ഞ് ജാനശ്രുതിയെ മടക്കിയയച്ചു. ക്ഷത്രിയനായ രാജാവിനെ ‘ശൂദ്രാ’ എന്നാണ് രൈക്വന്‍ സംേബാധന ചെയ്തത്. ‘ശുചാ ദ്രവതി ഇതി ശൂദ്രഃ’- ദുഃഖംകൊണ്ട് ഓടുന്നവന്‍. ഹംസങ്ങളുടെ വാക്ക് കേട്ട് ജാനശ്രുതിക്ക് ദുഃഖമുണ്ടായി. അതിനാലാണ് രൈക്വനെ അന്വേഷിച്ച് ഓടിവന്നത്.

ജാനശ്രുതി പിന്നേയും 1000 പശുക്കളേയും മുത്തുമാലയും രഥവും തന്റെ മകളുമായും വന്നു. തന്റെ മകളെ ഭാര്യയായി സ്വീകരിക്കാന്‍ രാജാവ് രൈക്വനോട് പറഞ്ഞു. കൂടെ കൊണ്ടുവന്നിട്ടുള്ള വലിയ ധനവും ഈ ഗ്രാമവും അങ്ങേക്ക് തരാം. അങ്ങ് ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക് പറഞ്ഞുതരണം.

രാജകന്യകയേയും ധനത്തേയും സ്വീകരിച്ച രൈക്വന്‍ രാജാവിന് വിദ്യയെ ഉപദേശിച്ചുകൊടുത്തു. രാജാവ് കൊടുത്ത ഗ്രാമങ്ങളാണ് മഹാവൃഷ്ടദേശത്ത് രൈക്വപര്‍ണ്ണങ്ങള്‍ എന്ന േപരില്‍ പ്രസിദ്ധമായത്.

വിദ്യ നേടണമെങ്കില്‍ അതിന് പാത്രമാവണം. തന്റെ സമര്‍പ്പണത്തിലൂടെ ജാനശ്രുതി രൈക്വനെ സന്തുഷ്ടനാക്കി വിദ്യാദാനത്തിന് പാത്രമായി. ധനം കൊടുക്കുന്നയാള്‍, ബ്രഹ്മചാരി, മേധാശക്തിയുള്ളവന്‍,  ശ്രോത്രിയന്‍, പ്രിയപ്പെട്ടവന്‍, വിദ്യ പറഞ്ഞുതരുന്നവന്‍ എന്നിങ്ങനെ ആറ്‌പേരാണ് വിദ്യാദാനത്തിന് പാത്രങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.