Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ ഇടഞ്ഞുതന്നെ; രഹസ്യബാലറ്റ് ആവശ്യപ്പെടും, സിപിഎം പിളരുമോ? യെച്ചൂരി രാജിവെക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 06:18 pm IST
in India

ഹൈദരാബാദ്: സിപിഎം ഇനിയും പിളരുമോ? പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി യെച്ചുരി തുടരുമോ? കോണ്‍ഗ്രസുമായി പാര്‍ട്ടി ചേരുമോ? പുതിയ സമവായ നയം രൂപീകരിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് പിരിയുമെന്നാണ് ഒടുവിലത്തെ സൂചനകള്‍. 

 ആശയക്കുഴപ്പങ്ങളും ആശങ്കകളും നിറഞ്ഞ 22 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍ ഘടകം ഇടഞ്ഞുതന്നെയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പ്രമേയത്തില്‍ ഭേദഗതി അവതരപ്പിച്ച് കേരളത്തില്‍നിന്നുള്ള വി.എസ്. അച്യുതാനന്ദനും പ്രകാശ് കാരാട്ടിനെതിരേ യെച്ചൂരിപക്ഷത്തുണ്ട്.

കരട് രാഷ്‌ട്രീയ പ്രമേയത്തിന്റെ കാര്യത്തില്‍ രഹസ്യവോട്ടെടുപ്പിന് വ്യവസ്ഥയില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. രഹസ്യ ബാലറ്റ് ആവശ്യപ്പെടുമെന്നും അതിനു വേണ്ടി എന്തു നടപടിക്കും തയാറാകുമെന്നും ബംഗാള്‍ നേതാക്കള്‍ പറയുന്നു. സമ്മേളനത്തിനകത്തും പുറത്തും പ്രതിഷേധിക്കാന്‍ ഒരുക്കമാണെന്ന് അവര്‍ വിശദീകരിച്ചു.

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനോട് രാഷ്‌ട്രീയ സഖ്യം വേണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് അപ്പാടേ തള്ളാന്‍ പാര്‍ട്ടി കോണ്‍ഗ്രസിനും താല്‍പര്യമില്ല. ബിജെപിക്കെതിരേ ജനാധിപത്യ-മതേതര ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രമേയ ഭേദഗതി വരുത്താന്‍ ആലോചനയുണ്ട്. പാര്‍ട്ടിക്ക് താല്‍പര്യ പ്രകാരം ആരോടും ബിജെപി വിരോധത്തിന്റെ പേരില്‍ ചേരാനുള്ള അവസരം തുറന്നിടുന്ന മധ്യമാര്‍ഗം പ്രമേയത്തില്‍ നടപ്പാക്കാനാണ് ഒടുവിലത്തെ തീരുമാനമെന്നറിയുന്നു. 

ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിച്ചുകഴിഞ്ഞ ബംഗാള്‍ ഘടകമാണ് കോണ്‍ഗ്രസ് സഖ്യത്തിനു വാദിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിതന്നെയാണ് ഈ നിലപാട് എടുക്കുന്നത്. ഇത് പാര്‍ട്ടി കോണ്‍ഗ്രസ് തള്ളി, കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന നിലപാടു സ്വീകരിച്ചാല്‍ പിന്നെ യെച്ചൂരിക്ക് ധാര്‍മ്മികമായി മാത്രമല്ല, കീഴ്‌വഴക്കങ്ങള്‍ പ്രകാരവും സ്ഥാനത്ത് തുടരാനാവില്ല. എന്നാല്‍ നിലപാടില്‍ തോറ്റാലും യെച്ചൂരിക്ക് തുടരുന്നതിന് തടസമില്ലെന്ന ‘സൗജന്യം’ എതിരാളി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

‘ജനാധിപത്യ- മതേതര’ പാര്‍ട്ടികള്‍ എന്ന നിലപാടിലൂടെ മുസ്ലിം ലീഗുമായി സഖ്യമുള്ളതിനാല്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസിനോട് വേറിട്ട നിലപാട് സ്വീകരിക്കാന്‍ വഴിയിട്ട്, ഒന്നിച്ചു നില്‍ക്കാനായിരിക്കും പര്‍ട്ടി പൊതുവില്‍ തീരുമാനിക്കുക. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ സമവായ നയം സ്വീകിച്ചാലും അത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാട് തള്ളിക്കളയലാണ്. 

പാര്‍ട്ടി പിളര്‍പ്പിലേക്കാണ്. അത് ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംഭവിക്കണമെന്നില്ല. ഇന്നല്ലെങ്കില്‍ സമീപഭാവിയില്‍ പാര്‍ട്ടി പിന്നെയും പിളരുമെന്നുതന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.