Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കര്‍ണ്ണകി നഗറിലെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 02:10 am IST
inVaradyam

ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന  പ്രചാരകന്‍ ദത്തോപാന്ത് ഠേംഗ്ഡ്ജി. 1944-ല്‍ പാലക്കാട്ടെത്തിയപ്പോള്‍ സ്വയംസേവകനായ ശങ്കരമുത്താന്റെ വീട് സന്ദര്‍ശിച്ചു.  ശങ്കരമൂത്താന്റേയും ദേവകിയമ്മയുടേയും  ഇളയമകനെ നോക്കി  ഠേംഗ്ഡ്ജി  പറഞ്ഞു, ഈ മകനെ ഞങ്ങള്‍ക്ക് വേണം. അത് വെറുവാക്കായില്ല. ആ മകന്‍ സേതുമാധവന്‍ രാഷ്‌ട്ര സേവനത്തിന്റെ വിപുലമായ കര്‍മ്മ മണ്ഡലത്തിലെ കരുത്തുറ്റ കണ്ണിയായി മാറി, ആര്‍എസ്എസ് പ്രചാരകനായി. എല്ലാവര്‍ക്കും പ്രിയപ്പെട്ട സേതുവേട്ടനായി. 

ശങ്കരമൂത്താന്‍ ഒരു സ്വയം സേവകന്‍ ആയതുകൊണ്ടുമാത്രം ആയിരുന്നില്ല അത്. ആര്‍എസ്എസിന്  ഇന്നത്തോളം  സ്വാധീനവുമുണ്ടായിരുന്നില്ല അന്ന്.  മകനെ രാഷ്‌ട്രസേവനമെന്ന മഹത്തായ മാര്‍ഗ്ഗത്തിലേക്ക് അനുഗ്രഹിച്ച് അയക്കുമ്പോള്‍ ആ അമ്മയുടെ കൈകള്‍ ഇടറിയിരുന്നില്ല. അച്ഛന്റെ മരണശേഷം അമ്മയുടെ അനുവാദം ചോദിച്ചാണ് സേതുമാധവന്‍ ആര്‍എസ്എസിന്റെ സുപ്രധാന ചുമതലകളിലെക്കെത്തിയത്. ആര്‍എസ്എസിന്റെ എല്ലാ കാര്യകര്‍ത്താക്കള്‍ക്കും പ്രചാരകര്‍ക്കും മാതൃതുല്യയായിരുന്നു ദേവകിയമ്മ. 

മകനെ രാഷ്‌ട്രസേവനത്തിന് അയച്ചശേഷം ഒതുങ്ങി നില്‍ക്കുകയായിരുന്നില്ല ആ അമ്മ. സമാജസേവന പ്രവര്‍ത്തനങ്ങളിലും ദേവകിയമ്മ സജീവമായിരുന്നു.  1960 കാലഘട്ടത്തില്‍ സേതുവേട്ടന്‍ സംഘപ്രചാരകനായ ശേഷം പാലക്കാട് കര്‍ണ്ണകി നഗര്‍ പ്രദേശത്ത് അവര്‍ കുടുംബക്ഷേമത്തിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തിയിരുന്നു. മൂത്താന്തറയിലെ യശോദ, രാജമ്മ, ഭാര്‍ഗ്ഗവി, ജാനു തുടങ്ങിയവരും മഹിളാ കൂട്ടായ്‌മ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ സംഘപ്രവര്‍ത്തനത്തിന് അത് വളരെ സഹായകവുമായി. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിലും ഈ പ്രവര്‍ത്തനങ്ങള്‍ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിച്ചു. 

1965-66 കാലയളവില്‍ സേവികാ സമിതിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിലും ദേവകിയമ്മ പ്രധാന പങ്കു വഹിച്ചു. അതിനുശേഷമാണ് രാഷ്‌ട്രസേവികാ സമിതിയുടെ പാലക്കാട് ജില്ലാ സഞ്ചാലിക ചുമതല അവരില്‍ വന്നുചേര്‍ന്നത്. ജനസംഘത്തിന്റെ മഹിളാ നേതാവായ ദേവകിയമ്മയും (എടപ്പാള്‍), രാഷ്‌ട്രസേവികാ സമിതി കാര്യവാഹികയായിരുന്ന ടി.പി. വിനോദിനിയമ്മയും (പുന്നയൂര്‍ക്കുളം) പാലക്കാട്ടു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സേതുവേട്ടന്റെ അമ്മയും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. 1979-80 കാലഘട്ടമാവുമ്പോഴേയ്‌ക്കും ബാലഗോകുലം പ്രവര്‍ത്തനമാരംഭിച്ചു.  ബാലഗോകുലത്തിന്റെ രക്ഷാധികാരിയായും ദേവകിയമ്മ പ്രവര്‍ത്തിച്ചു. നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാലക്കാട് നടന്ന പ്രതിഷേധ പരിപാടിയില്‍ ദേവകിയമ്മയും മറ്റു മഹിളാ പ്രവര്‍ത്തകരും അണിചേര്‍ന്നു.

മൂത്തമകന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ ബാലഗോകുലത്തിന്റെയും കല്ലേക്കാട് വ്യാസവിദ്യാ പീഠത്തിന്റെയും ചുമതലയില്‍ ആയിരുന്നതിനാലും സേതുവേട്ടന്റെ ജന്മഗൃഹമെന്ന നിലയിലും സംഘ അധികാരികള്‍ നടത്തുന്ന സന്ദര്‍ശനങ്ങളില്‍ ആതിഥേയത്വമരുളുന്നതിലും അവര്‍ സന്തോഷം കണ്ടെത്തി. ആരോഗ്യ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും സംഘകാര്യകര്‍ത്താക്കളോട് അവര്‍ക്ക് വാത്സല്യമായിരുന്നു. ഒരുപക്ഷേ, സംഘപ്രസ്ഥാനത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയും തന്റെ പുത്രനെ ആ കര്‍മ്മമണ്ഡലത്തിലേക്കയച്ച ഈശ്വരനിയോഗവും ഒരു വീട്ടമ്മയെന്ന നിലയില്‍ അവരുടെ നിര്‍വൃതിയ്‌ക്ക് കാരണമായിരിക്കാം. 

(പാലക്കാട് ജില്ല സംഘചാലകാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.