Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വ്യാപാരികളുടെ ആശങ്കയ്‌ക്ക് പരിഹാരമായില്ല നിര്‍ത്തുന്ന റേഷന്‍ കടകള്‍ കുടുംബശ്രീക്ക് ഇ-പോസ് മെഷീന്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 02:00 am IST
in Kottayam

കോട്ടയം: റേഷന്‍ സാധനങ്ങളുടെ വിതരണം കുറ്റമറ്റതാക്കാന്‍  ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും വ്യാപാരികളുടെ ആശങ്കയ്‌ക്ക് പരിഹാരമായില്ല. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.റേഷന്‍ വ്യാപാരത്തില്‍ നിന്ന് പിന്മാറിയാല്‍ കടകള്‍ കുടുംബശ്രീയെ ഏല്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഏപ്രില്‍ ഒന്ന് മുതലാണ് ജില്ലയില്‍ മെഷീന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം.മെഷീന്‍ സ്ഥാപിക്കുമ്പോള്‍ നല്‍കുന്ന വേതനം സംബന്ധിച്ച ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. പരിഹാരം വൈകുന്നതില്‍ റേഷന്‍ വ്യാപാരികള്‍ ആശങ്കയിലാണ്. സംസ്ഥാനത്ത് 14316 റേഷന്‍ കടകളിലാണ് ഇ-പോസ് മെഷീന്‍സ്ഥാപിക്കേണ്ടത്. കോട്ടയം ജില്ലയിലെ 997 റേഷന്‍ കടകളില്‍ ഏപ്രില്‍ ഒന്നിന് മിഷ്യന്‍ സ്ഥാപിക്കും.  

  350 കാര്‍ഡിന് 45 ക്വിന്റല്‍ സാധനങ്ങള്‍ ചെലവായാല്‍ 16000 രൂപ വേതനം എന്നായിരുന്നു അധികൃതര്‍ സമ്മതിച്ചിരുന്നത്. അതിനുമുകളില്‍ വില്‍ക്കുന്ന ഓരോ ക്വിന്റലിനും 220 രൂപ അധികം ലഭിക്കും. എന്നാല്‍ ഈ നിര്‍ദ്ദേശം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നത്. 45 ക്വിന്റലെന്ന അളവ് 73 ക്വിന്റലാക്കാനാണ് ഉദ്യോഗസ്ഥ നിര്‍ദ്ദേശം. 

പ്രശ്‌നത്തിന് പരിഹാരം തേടി റേഷന്‍ വ്യാപാരികളുടെ സംഘടന മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പുന:പരിശോധിക്കാമെന്ന് ഉറപ്പ് ലഭിച്ചു. എന്നാല്‍ കരുനാഗപ്പള്ളിയില്‍ ഇ-പോസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയെങ്കിലും റേഷന്‍ വ്യാപാരികളുടെ ആശങ്കയ്‌ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനായിട്ടില്ല. 

ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ അളവിലും കൃത്യത വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. പുതിയ ഭക്ഷ്യസുരക്ഷാനിയമം കര്‍ശന സ്വഭാവമുള്ളതാണ്. ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തുമ്പോള്‍ അളവില്‍ ഉണ്ടാകുന്ന വ്യത്യാസത്തിന്റെ പേരില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സാധിക്കുന്നതാണ്.  വേതനത്തിന്റെ കാര്യത്തിലും അളവിന്റെ കാര്യത്തിലും കൃത്യമായ നടപടി ഉണ്ടായില്ലെങ്കില്‍ റേഷന്‍ കടകള്‍ നടത്തിക്കൊണ്ടുപോകുന്നത് പ്രയാസകരമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. 

പ്രശ്‌നത്തില്‍ മെല്ലപ്പോക്ക് നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നത് കാലതാമസം വരുത്താന്‍ അനുവദിക്കില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

India

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.