Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജശ്രീ മുത്തശ്ശിയായി, മകന്‍ മരിച്ച് രണ്ട് വര്‍ഷത്തിനു ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 02:50 am IST
in India

പൂനെ: അവിവാഹിതനായ മകന്‍ മരിച്ച് രണ്ടുവര്‍ഷത്തിനു ശേഷം ഇരട്ടക്കുട്ടികളുടെ മുത്തശ്ശിയായിരിക്കുകയാണ് പൂനെ സ്വദേശി രാജശ്രീ പാട്ടീല്‍. ഇവര്‍ക്കായി വാടകഗര്‍ഭപാത്രം നല്‍കിയതോ സ്വന്തം ആന്റിയും. 2016ലാണ് രാജശ്രീ പാട്ടീലിന്റെ മകന്‍ പ്രതമേഷ് ബ്രെയിന്‍ ട്യൂമര്‍ വന്ന് മരിച്ചത്.

ജര്‍മനിയില്‍ ഉന്നതപഠനത്തിനായി പോയ മകന് 2013ല്‍ ബ്രെയിന്‍ ട്യൂമറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ജര്‍മനിയില്‍ ചികിത്സ നടത്തുന്നതിനിടെ കീമോ തെറാപ്പിക്കുവേണ്ടി തയ്യാറെടുക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ ബീജം സൂക്ഷിച്ചുവയ്‌ക്കുന്നതിനെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് ഇതിനെ കുറിച്ച് മനസിലാക്കിയ പ്രതമേഷ് ബീജം സൂക്ഷിച്ചുവയ്‌ക്കുവാന്‍ സമ്മതം നല്‍കി. തുടര്‍ന്ന് നാട്ടിലെത്തിയ പ്രതമേഷ് 2016ല്‍ മരിച്ചു. 

മകന്‍ എന്താണ് ചെയ്തതെന്ന ദീര്‍ഘവീക്ഷണം അദ്ധ്യാപിക കൂടിയായ രാജശ്രീ പാട്ടിലിന് ബോധ്യമുണ്ടായിരുന്നു. അക്കാദമിക കാര്യങ്ങളിലും മറ്റുള്ളവയിലും മികച്ച വിദ്യാര്‍ത്ഥിയായിരുന്നു മകനെന്ന് രാജശ്രീ പറയുന്നു. അതുകൊണ്ടു തന്നെ രാജശ്രീയെന്ന അമ്മ മകനെ ആദര്‍ശയോഗ്യനായ മകനെന്ന് വിലയിരുത്തുന്നുണ്ട്. രോഗം പിടിപെട്ട ശേഷവും ഏറ്റവും ഉത്സാഹത്തോടെയാണ് പ്രതമേഷ് അവസാന നിമിഷം വരെയും കഴിഞ്ഞിരുന്നതെന്ന് ഈ അമ്മ ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെ ജര്‍മ്മനിയില്‍ വച്ച് ബീജം ശീതികരിച്ച് സൂക്ഷിച്ചതും ഏറ്റവും നല്ല കാര്യമായാണ് രാജശ്രീ പറയുന്നത്. 

മകന്റെ മരണശേഷം ജര്‍മനിയില്‍ നിന്നും ബീജം ഇന്ത്യയിലേക്കെത്തിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ശേഷം പൂനെ അഹമ്മദാബാദിലെ സഹ്യാദ്രി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് തന്റെ ആവശ്യമറിയിച്ചു. ഡോ. സുപ്രിയ പൗരാണികാണ് ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതെന്ന് രാജശ്രീ പറയുന്നു. ബീജത്തിന് യോജിച്ച ഗര്‍ഭപാത്ര ദാതാവിനെ കണ്ടെത്താന്‍ അവര്‍ കാത്തിരുന്നു. ദാതാവ് കുടുംബത്തില്‍ നിന്നു തന്നെയാകാണമെന്നതായിരുന്നു വെല്ലുവിളി.

ദാതാവാകാന്‍ തയ്യാറായിരുന്നെങ്കിലും 49 കാരിയായ രാജശ്രീ ഇതിനായി ഫിറ്റായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതമേഷിന്റെ ആന്റിയെ യോജിച്ച ദാതാവായി കണ്ടെത്തുന്നത്. നിറം, ശരീരപ്രകൃതി, മുഖം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇതിനായി യോജിച്ച് വരേണ്ടിയിരുന്നു. ആന്റിയും ദാതാവാകാന്‍ തയ്യാറായതോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. അണ്ഡവുമായി യോജിപ്പിച്ച് നാല് ഭ്രൂണങ്ങളാണ് ഉണ്ടാക്കിയത്. പൂര്‍ണമായും ആരോഗ്യവതിയായിരുന്ന ആന്റിയുടെ ഗര്‍ഭപാത്രത്തിലേക്ക് കുത്തിവച്ചു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇത് നടത്തിയത്. ജൂണില്‍ ഇവര്‍ ഗര്‍ഭിണിയായെന്ന് സ്ഥിരീകരിച്ചു. തുടന്ന സാധാരണ ഗതിയിലുള്ള ചെക്കപ്പുകളും കാര്യങ്ങളും നടത്തി. 12ന് ഇവര്‍ ഇരട്ടക്കുട്ടികള്‍ ജന്മം നല്‍കി. അമ്മയും കുട്ടികളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.