Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജശ്രീ മുത്തശ്ശിയായി, മകന്‍ മരിച്ച് രണ്ട് വര്‍ഷത്തിനു ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 02:50 am IST
in India

പൂനെ: അവിവാഹിതനായ മകന്‍ മരിച്ച് രണ്ടുവര്‍ഷത്തിനു ശേഷം ഇരട്ടക്കുട്ടികളുടെ മുത്തശ്ശിയായിരിക്കുകയാണ് പൂനെ സ്വദേശി രാജശ്രീ പാട്ടീല്‍. ഇവര്‍ക്കായി വാടകഗര്‍ഭപാത്രം നല്‍കിയതോ സ്വന്തം ആന്റിയും. 2016ലാണ് രാജശ്രീ പാട്ടീലിന്റെ മകന്‍ പ്രതമേഷ് ബ്രെയിന്‍ ട്യൂമര്‍ വന്ന് മരിച്ചത്.

ജര്‍മനിയില്‍ ഉന്നതപഠനത്തിനായി പോയ മകന് 2013ല്‍ ബ്രെയിന്‍ ട്യൂമറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ജര്‍മനിയില്‍ ചികിത്സ നടത്തുന്നതിനിടെ കീമോ തെറാപ്പിക്കുവേണ്ടി തയ്യാറെടുക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ ബീജം സൂക്ഷിച്ചുവയ്‌ക്കുന്നതിനെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് ഇതിനെ കുറിച്ച് മനസിലാക്കിയ പ്രതമേഷ് ബീജം സൂക്ഷിച്ചുവയ്‌ക്കുവാന്‍ സമ്മതം നല്‍കി. തുടര്‍ന്ന് നാട്ടിലെത്തിയ പ്രതമേഷ് 2016ല്‍ മരിച്ചു. 

മകന്‍ എന്താണ് ചെയ്തതെന്ന ദീര്‍ഘവീക്ഷണം അദ്ധ്യാപിക കൂടിയായ രാജശ്രീ പാട്ടിലിന് ബോധ്യമുണ്ടായിരുന്നു. അക്കാദമിക കാര്യങ്ങളിലും മറ്റുള്ളവയിലും മികച്ച വിദ്യാര്‍ത്ഥിയായിരുന്നു മകനെന്ന് രാജശ്രീ പറയുന്നു. അതുകൊണ്ടു തന്നെ രാജശ്രീയെന്ന അമ്മ മകനെ ആദര്‍ശയോഗ്യനായ മകനെന്ന് വിലയിരുത്തുന്നുണ്ട്. രോഗം പിടിപെട്ട ശേഷവും ഏറ്റവും ഉത്സാഹത്തോടെയാണ് പ്രതമേഷ് അവസാന നിമിഷം വരെയും കഴിഞ്ഞിരുന്നതെന്ന് ഈ അമ്മ ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെ ജര്‍മ്മനിയില്‍ വച്ച് ബീജം ശീതികരിച്ച് സൂക്ഷിച്ചതും ഏറ്റവും നല്ല കാര്യമായാണ് രാജശ്രീ പറയുന്നത്. 

മകന്റെ മരണശേഷം ജര്‍മനിയില്‍ നിന്നും ബീജം ഇന്ത്യയിലേക്കെത്തിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ശേഷം പൂനെ അഹമ്മദാബാദിലെ സഹ്യാദ്രി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് തന്റെ ആവശ്യമറിയിച്ചു. ഡോ. സുപ്രിയ പൗരാണികാണ് ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതെന്ന് രാജശ്രീ പറയുന്നു. ബീജത്തിന് യോജിച്ച ഗര്‍ഭപാത്ര ദാതാവിനെ കണ്ടെത്താന്‍ അവര്‍ കാത്തിരുന്നു. ദാതാവ് കുടുംബത്തില്‍ നിന്നു തന്നെയാകാണമെന്നതായിരുന്നു വെല്ലുവിളി.

ദാതാവാകാന്‍ തയ്യാറായിരുന്നെങ്കിലും 49 കാരിയായ രാജശ്രീ ഇതിനായി ഫിറ്റായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതമേഷിന്റെ ആന്റിയെ യോജിച്ച ദാതാവായി കണ്ടെത്തുന്നത്. നിറം, ശരീരപ്രകൃതി, മുഖം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇതിനായി യോജിച്ച് വരേണ്ടിയിരുന്നു. ആന്റിയും ദാതാവാകാന്‍ തയ്യാറായതോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. അണ്ഡവുമായി യോജിപ്പിച്ച് നാല് ഭ്രൂണങ്ങളാണ് ഉണ്ടാക്കിയത്. പൂര്‍ണമായും ആരോഗ്യവതിയായിരുന്ന ആന്റിയുടെ ഗര്‍ഭപാത്രത്തിലേക്ക് കുത്തിവച്ചു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇത് നടത്തിയത്. ജൂണില്‍ ഇവര്‍ ഗര്‍ഭിണിയായെന്ന് സ്ഥിരീകരിച്ചു. തുടന്ന സാധാരണ ഗതിയിലുള്ള ചെക്കപ്പുകളും കാര്യങ്ങളും നടത്തി. 12ന് ഇവര്‍ ഇരട്ടക്കുട്ടികള്‍ ജന്മം നല്‍കി. അമ്മയും കുട്ടികളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Kerala

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.