Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടയമ്പാടി: സമരക്കാരുടെ യഥാർത്ഥമുഖം വെളിപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in Kerala

കൊച്ചി: വടയമ്പാടിയില്‍ ഇല്ലാത്ത ‘ജാതിമതിലിന്റെ’ പേരില്‍ നടത്തുന്ന വ്യാജ സമരം മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും ചേര്‍ന്നാണ് നയിക്കുന്നതെന്ന വിമര്‍ശനം ശക്തമാകുന്നു. പിന്നാക്ക വിഭാഗങ്ങളെ ദളിതരെന്ന് വിളിച്ച് സഹായിക്കാനെന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന സംഘടകള്‍ തമ്മില്‍ തല്ലുന്നതിനു പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍.

വടയമ്പാടി സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും നിരീക്ഷകനുമായ അനീഷ് ഷംസുദീന്‍ ഫേസ്ബുക് പോസ്റ്റില്‍ എഴുതിയതില്‍നിന്ന്: 

സിപിഐ നേതാവ് പി.എസ്. ശ്രീനിവാസന്‍ റവന്യൂമന്ത്രി ആയിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഭൂമി എന്‍എസ്എസിന് കൈമാറുന്നത്. ഈ വിവരം അറിയാവുന്നത് എന്‍എസ്എസിനും സിപിഐ നേതാക്കള്‍ക്കും മാത്രമായിരുന്നു. (സിപിഐ സമരത്തിന് മുന്നില്‍ തന്നെയുണ്ട്!)

മുപ്പത്തിയാറു വര്‍ഷത്തിനു ശേഷം ‘മദ്യപാനികളും സാമൂഹിക വിരുദ്ധരുമൊക്കെ മൈതാനം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച്’ എന്‍എസ്എസ് മൈതാനത്തിന് മതില്‍ കെട്ടുന്നു.

ഭൂമി ഉടമസ്ഥാവകാശത്തിനെതിരെ ഹൈക്കോടതിയില്‍ കേസിനു പോയ അരുണ്‍ ചെല്ലപ്പന്‍ എന്ന നാട്ടുകാരനോട് കോടതി പറഞ്ഞു: ’36 വര്‍ഷമായി ഭൂമി എന്‍എസ്എസിന് സ്വന്തമായിട്ട്. 30 വയസുള്ള നിങ്ങളന്ന് ജനിച്ചിട്ടില്ല. 36 വര്‍ഷമായി ഇല്ലാത്ത പരാതി പരിഗണിക്കാന്‍ പറ്റില്ല.”

എന്‍എസ്എസ് സ്വന്തം ഭൂമിയില്‍ പണിത മതില്‍ ‘ജാതിമതില്‍ ആക്കിയത്’ പതിവുപോലെ എല്ലാ ജനകീയ സമരങ്ങളിലും നുഴഞ്ഞു കയറുന്ന മാവോ /മൗദൂദി/സുഡാപ്പി എന്നറയപ്പെടുന്ന എസ്ഡിപിഐ (മാമൗസു) കളാണ്.

സമരത്തിന് മുന്നിലുള്ള നേതാക്കള്‍ ആരൊക്കെയാ?

തുഷാര്‍ നിര്‍മ്മല്‍ സാരഥിയും, മാണിക്കുട്ടി വക്കീലുമൊന്നും മാവോയിസ്റ്റ് ആശയക്കാര്‍ അല്ലെന്ന് അവര്‍ തന്നെ ഒന്ന് പറയട്ടെ.ആരാ ജോയി പവേലി? മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ ഭാര്യ വി.സി. ജെന്നി അവിടെ സമരം നയിക്കാന്‍ ഉണ്ടല്ലോ. അര്‍ഷദ് പെരിങ്ങാല ജമാഅത്ത് ഇസ്ലാമി വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതാവ്. 

സുഡാപ്പികളുടെ ‘മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും അവിടെ ഉണ്ട്. സുഡാപ്പി നേതാവ് അബ്ദുറഹ്മാനും, അവരുടെ ട്രേഡ് യൂണിയന്‍ നേതാവ് വാസുവുമൊക്കെയാണ് സമര നേതാക്കള്‍. മാവോയിസ്റ്റ്, മൗദൂദി, സുഡാപ്പി നേതാക്കളും അവര്‍ തെറ്റിധരിപ്പിച്ച് ഇറക്കിയ ചില ദളിത് സംഘടനാ പ്രവര്‍ത്തകരുമാണ് സമരം നയിക്കുന്നത്.

ക്ഷേത്രത്തിലെ കഴകക്കാരി കുഞ്ഞി കുറുംബ എന്ന ദളിത് സ്ത്രീയാണ്. വിശ്വാസികളായി ധാരാളം ദളിതര്‍ വരുന്നത് ആരും തടയുന്നില്ല. കെപിഎംഎസിന് 441 അംഗങ്ങള്‍ ആ പരിസരത്തുണ്ട്. ജാതിപരമായ വിവേചനമല്ല, മറിച്ച് പൊതു ഉപയോഗത്തിനുള്ള ഭൂമി വളച്ച് കെട്ടിയതാണ് പ്രശ്‌നമെന്ന് അവര്‍ പറയുന്നു.

കെപിഎംഎസ് ഓഫീസിനോട് ചേര്‍ന്ന് സമരപ്പന്തല്‍ കെപിഎംഎസിന്റെ പരാതിയിലാണ് പോലീസ് ഇടപെട്ട് പൊളിച്ച് നീക്കിയത്. സമരപ്പന്തല്‍ പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട കെപിഎംഎസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിനാണ് സമര സമിതി നേതാവ് ജോയ് പവേലിനെ അറസ്റ്റ് ചെയ്തത്. 

കളക്ടര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ എന്‍എസ്എസ് പണിത കവാടം, സമരപന്തല്‍ എന്നിവ നീക്കാന്‍ തീരുമാനിച്ചു. പുതുതായി മതില്‍ പണിയില്ല, 

പ്രദേശത്ത് യോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം എന്നും തീരുമാനിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് വിധി ആവുന്നത് വരെ തല്‍സ്ഥിതി തുടരാനും തീരുമാനിച്ചു. എന്നാല്‍ ‘സമരസമിതി’എന്ന പേരിലുള്ള മാവോ-മൗദൂദി ടീമുകള്‍ കളക്ടറുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോലും തയാറായില്ല. പകരം ദളിത് ആത്മാഭിമാന റാലി നടത്താന്‍ തീരുമാനിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

ചുരുക്കിപ്പറഞ്ഞാല്‍ ദളിതരോ നാട്ടുകാരൊ അല്ലാത്ത മാവോ-സുഡാപ്പി-മൗദൂദി ടീം ഒരു ജനകീയ സമരത്തെ ഹൈജാക്ക് ചെയ്ത് ‘അയിത്തമതിലിനെതിരെ ഐതിഹാസിക സമരം’ എന്നാക്കി. ഈ സമരനേതാക്കളില്‍ ഒരുത്തനെ ദളിത് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത് നാട്ടുകാരനായ ഒരു ദളിതനെ ഭീഷണിപ്പെടുത്തിയതിനാണെന്നും ഓര്‍ക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.