Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പത്മപുരസ്‌കാരവും മന്ത്രി എ.കെ.ബാലനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:45 am IST
inEditorial

ഇത്തവണത്തെ പത്മപുരസ്‌കാരം സംബന്ധിച്ച്  മന്ത്രി എ.കെ.ബാലന്‍ നടത്തിയ പ്രതികരണം ഏറെ വേദനാജനകമാണ്. കേരളത്തില്‍ പത്മപുരസ്‌കാരം ലഭിച്ചതില്‍ ഏറെ ശ്രദ്ധേയമായത് വനവാസി വൈദ്യരംഗത്ത് മികവ് തെളിയിച്ച ലക്ഷ്മിക്കുട്ടിഅമ്മയുടേതാണ്. ദശാബ്ദങ്ങളായി ആരുമറിയാതെ വിദഗ്ധ ചികിത്സയും പരിചരണവും നല്‍കി പുതുജീവിതത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതില്‍ അവര്‍ പ്രകടിപ്പിച്ച മികവ് പ്രശംസനീയമായിരുന്നു. പച്ചമരുന്നിന്റെ, പ്രത്യേകിച്ച് ആയുര്‍വേദത്തിന്റെ അസാധാരണമായ പ്രത്യേകത സമൂഹത്തിന് മുന്നില്‍ തെളിയിച്ച ലക്ഷ്മിക്കുട്ടിഅമ്മയുടെ അപാരമായ കഴിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്മ അവാര്‍ഡിന് അവരെ തെരഞ്ഞെടുത്തത്. ഇവരെ പത്മാ അവാര്‍ഡിന് പരിഗണിക്കണമെന്ന ഒരു ശുപാര്‍ശയും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടില്ല. ഇത്തവണ 41 പേരുകളാണ് പത്മാ അവാര്‍ഡിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. അതില്‍ പലതും അനര്‍ഹരാണെന്ന് പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകാവുന്നതാണ്. പട്ടികയിലെ ചിലരുടെ യോഗ്യത പോലും പറഞ്ഞില്ല. ഇനിഷ്യല്‍ എഴുതാന്‍ തന്നെ വിസ്മരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടിക അപ്പാടെ അംഗീകരിക്കുന്ന കീഴ്‌വഴക്കം ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. എന്നിട്ടും സംസ്ഥാനം നല്‍കിയ പട്ടിക അംഗീകരിക്കാത്തതില്‍ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നു. മാത്രമല്ല, ഇത്തവണ പത്മ പുരസ്‌കാരം ലഭിച്ച വനവാസി മേഖലയിലെ വൈദ്യരത്‌നം ലക്ഷ്മിക്കുട്ടി അമ്മയെ ഇകഴ്‌ത്തുംവിധം പ്രതികരിക്കാനും മന്ത്രി മുതിര്‍ന്നു. ഇക്കണക്കിന് മാജിക്കുകാര്‍ക്കും കൈനോട്ടക്കാര്‍ക്കും പത്മ പുരസ്‌കാരം നല്‍കുമെന്നാണ് മന്ത്രി പ്രതികരിച്ചത്. മാജിക്കും കൈനോട്ടവും മോശപ്പെട്ട തൊഴിലും അതില്‍ ഏര്‍പ്പെടുന്ന ലക്ഷക്കണക്കിനാള്‍ക്കാര്‍ അംഗീകാരത്തിനര്‍ഹരല്ലെന്നുമുള്ള കാഴ്ചപ്പാട് വ്യക്തിപരമല്ലെന്നും തന്റെ പ്രത്യയശാസ്ത്രപരമായ നിലപാടാണെന്നും മന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലക്ഷ്മിക്കുട്ടി അമ്മയ്‌ക്ക് പത്മപുരസ്‌കാരം നല്‍കാനിടയായ സാഹചര്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമാനത്തോടെ എടുത്തുപറഞ്ഞിട്ടുണ്ട്. 

സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവരെയല്ല, ദൈവദത്തമായ അനുഗ്രഹവുമായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ ആദരിക്കാന്‍ ലഭിച്ച അവസരത്തെയാണ് പ്രധാനമന്ത്രി അനുസ്മരിച്ചത്. അധഃകൃതരുടെ അനന്തരാവകാശികളെന്ന് അഭിമാനിക്കുന്നവര്‍ ആദിവാസി മേഖലയിലെ കഴിവുകള്‍ അശരണര്‍ക്കായി ഉപയോഗപ്പെടുത്തുന്നത് അവഗണിക്കുന്നത് അത്ഭുതമുണ്ടാക്കുന്നതാണ്. എ.കെ.ബാലന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ അധഃപതനമാണ് ഇവിടെ മറനീക്കി പുറത്തുന്നവിരിക്കുന്നത്. പട്ടുമെത്തയില്‍ കിടന്നുറങ്ങി പൊങ്ങച്ചത്തിലൂടെ ആളാകാന്‍ ശ്രമിക്കുന്ന പ്രാഞ്ചിയേട്ടന്മാര്‍ക്ക് പകരം അര്‍ഹിക്കുന്നകരങ്ങളില്‍ തന്നെ പത്മപുരസ്‌കാരം നല്‍കാന്‍ കേന്ദ്രം തയ്യാറായതിനെ അഭിനന്ദിക്കാന്‍ കേരള സര്‍ക്കാറിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതില്ല. കേന്ദ്രം ചെയ്യുന്ന എല്ലാത്തിനേയും കണ്ണുമടച്ച് നിഷേധിക്കുന്ന ദോഷൈകദൃഷ്ടി അപകടകരമാണ്. പച്ചമരുന്നുകള്‍ക്കും മരങ്ങള്‍ക്കുമിടയിലെ കൂരയില്‍ ജീവിച്ച് മാരകരോഗങ്ങളില്‍ നിന്നും ആയിരങ്ങളെ കൈപിടിച്ച് ജീവിതത്തിലേക്ക്  കൊണ്ടുവന്ന മഹാപ്രതിഭയാണ് ലക്ഷ്മിക്കുട്ടി അമ്മ. ഔപചാരികവിദ്യാഭ്യാസം നേടിയില്ലെങ്കിലും പ്രായോഗികപരിജ്ഞാനവും വൈദ്യരംഗത്തെ മികവും അവര്‍ തെളിയിച്ചിട്ടുണ്ട്. എന്തുകൊണ്ടും ലക്ഷ്മിക്കുട്ടി അമ്മ അംഗീകാരത്തിന് അര്‍ഹയാണ്. അവര്‍ക്ക് ആദരപൂര്‍വ്വം അഭിനന്ദനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.