Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇവിടെ ഒരു മന്ദിരമുണ്ടായിരുന്നു..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:00 am IST
in Thiruvananthapuram

കാട്ടാക്കട: കാടുമൂടിയ ഈ ഭൂമിയില്‍ പണ്ടൊരു മന്ദിരമുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് പ്രയോജനപ്പെട്ടിരുന്ന ഒരു കമ്യൂണിറ്റിഹാള്‍. പൂവച്ചല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ കൂറ്റന്‍ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുനീക്കിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. പുതിയത് പണിയാന്‍ നടപടിയില്ല. പഞ്ചായത്തിന് പൊതുചടങ്ങുകള്‍ നടത്താനും പാവങ്ങള്‍ക്ക് കുറഞ്ഞചെലവില്‍ വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടത്താനും കേന്ദ്രമില്ലാതെ വലയുമ്പോഴാണ് ഉള്ളത് തകര്‍ത്തിട്ട് അധികൃതര്‍ വെറുതെ ഇരിക്കുന്നത്. പൊളിക്കലിനുശേഷം അവശേഷിച്ച അടിത്തറ ഉള്‍പ്പെടെ ഇപ്പോള്‍ കാട് മൂടിയ നിലയിലും.

കാട്ടാക്കട-കോട്ടൂര്‍ റോഡിനോട് ചേര്‍ന്ന് പഞ്ചായത്തോഫീസിന് എതിര്‍വശത്തായാണ് കെട്ടിടമുണ്ടായിരുന്നത്. നിര്‍മാണത്തിലെ അപാകതകാരണം വര്‍ഷങ്ങളായി ചെറിയചടങ്ങുകള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്ന കെട്ടിടം നോക്കുകുത്തിയായതോടെയാണ് പുതിയത് പണിയാനായി കഴിഞ്ഞ ഭരണസമിതി തീരുമാനിച്ചത്. ഇതിനായി സ്പീക്കറും സ്ഥലം എംഎല്‍എയുമായിരുന്ന ജി. കാര്‍ത്തികേയന്‍ ഒരുകോടി ആദ്യഘട്ടമായി അനുവദിച്ചു. 2015-ല്‍ കരാര്‍നല്‍കി കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി. കരാറേറ്റെടുത്തവര്‍ വിലപിടിപ്പുള്ള സാധങ്ങളൊക്കെ മാറ്റികഴിഞ്ഞപ്പോള്‍ കെട്ടിടംപൊളിക്കുന്ന സാധങ്ങള്‍കയറ്റിയ ലോറി കൊണ്ടുപോകുന്ന വഴിയെച്ചൊല്ലി സമീപത്തെ സഹകരണസംഘവുമായി തര്‍ക്കമുയര്‍ന്നു. ഇതോടെ അടിത്തറ ഉള്‍പ്പെടെയുള്ളവയുടെ പൊളിക്കല്‍ തടസപ്പെട്ടു. തുടര്‍ന്നാണ് കെട്ടിടംപണി പാതിവഴിയില്‍ നിലച്ചത്. ഇതോടെ അനുവദിച്ചുകിട്ടിയ ഫണ്ടും ലാപ്‌സായി.

പൊളിക്കുന്നതിനു മുമ്പ് പഴയ കെട്ടിടത്തില്‍ മുന്‍ ഭരണസമിതികള്‍ വാങ്ങി സൂക്ഷിച്ചിരുന്ന കസേരകള്‍, മേശകള്‍, പാത്രങ്ങള്‍, ജനറേറ്റര്‍ തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങളും നേരത്തെ തന്നെ ഇവിടെ നിന്ന് മോഷണം പോയിരുന്നു. ഇനി പുതിയകെട്ടിടം വന്നാലും ഇവയൊക്കെ വീണ്ടും വാങ്ങേണ്ട സ്ഥിതിയിലാണ്. കൂടാതെ രേഖകളില്‍ 40 സെന്റോളമുള്ള ഭൂമിയില്‍ കൈയേറ്റം കാരണം ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 27 സെന്റ് മാത്രമാണ്. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനും നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവില്‍ എല്‍ഡിഎഫ് ആണിപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത്.   

പഞ്ചായത്തിലെ പൊതുആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാനായി പുതിയ കെട്ടിടസമുച്ചയം പണിയാന്‍ തീരുമാനിച്ചതായി  പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. സാമൂഹ്യകേന്ദ്രം, ഓഫീസ്‌സമുച്ചയം, കോണ്‍ഫറന്‍സ്ഹാള്‍, കടമുറികള്‍ എന്നിവ ഉള്‍പ്പെടുന്ന വാണിജ്യസമുച്ചയം പണിയാനാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തത്. കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കാനായി 10ലക്ഷംരൂപ 2017ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയുന്നു. അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ഘട്ടമായി കെട്ടിടം പൂര്‍ത്തിയാക്കാനാണ് തീരുമാനമത്രെ. എന്നാല്‍ നടപടി വൈകുന്നത് പദ്ധതിയെ തുരങ്കം വയ്‌ക്കാനാണെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

India

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

India

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.