Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇവിടെ ഒരു മന്ദിരമുണ്ടായിരുന്നു..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:00 am IST
in Thiruvananthapuram

കാട്ടാക്കട: കാടുമൂടിയ ഈ ഭൂമിയില്‍ പണ്ടൊരു മന്ദിരമുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് പ്രയോജനപ്പെട്ടിരുന്ന ഒരു കമ്യൂണിറ്റിഹാള്‍. പൂവച്ചല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ കൂറ്റന്‍ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുനീക്കിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. പുതിയത് പണിയാന്‍ നടപടിയില്ല. പഞ്ചായത്തിന് പൊതുചടങ്ങുകള്‍ നടത്താനും പാവങ്ങള്‍ക്ക് കുറഞ്ഞചെലവില്‍ വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടത്താനും കേന്ദ്രമില്ലാതെ വലയുമ്പോഴാണ് ഉള്ളത് തകര്‍ത്തിട്ട് അധികൃതര്‍ വെറുതെ ഇരിക്കുന്നത്. പൊളിക്കലിനുശേഷം അവശേഷിച്ച അടിത്തറ ഉള്‍പ്പെടെ ഇപ്പോള്‍ കാട് മൂടിയ നിലയിലും.

കാട്ടാക്കട-കോട്ടൂര്‍ റോഡിനോട് ചേര്‍ന്ന് പഞ്ചായത്തോഫീസിന് എതിര്‍വശത്തായാണ് കെട്ടിടമുണ്ടായിരുന്നത്. നിര്‍മാണത്തിലെ അപാകതകാരണം വര്‍ഷങ്ങളായി ചെറിയചടങ്ങുകള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്ന കെട്ടിടം നോക്കുകുത്തിയായതോടെയാണ് പുതിയത് പണിയാനായി കഴിഞ്ഞ ഭരണസമിതി തീരുമാനിച്ചത്. ഇതിനായി സ്പീക്കറും സ്ഥലം എംഎല്‍എയുമായിരുന്ന ജി. കാര്‍ത്തികേയന്‍ ഒരുകോടി ആദ്യഘട്ടമായി അനുവദിച്ചു. 2015-ല്‍ കരാര്‍നല്‍കി കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി. കരാറേറ്റെടുത്തവര്‍ വിലപിടിപ്പുള്ള സാധങ്ങളൊക്കെ മാറ്റികഴിഞ്ഞപ്പോള്‍ കെട്ടിടംപൊളിക്കുന്ന സാധങ്ങള്‍കയറ്റിയ ലോറി കൊണ്ടുപോകുന്ന വഴിയെച്ചൊല്ലി സമീപത്തെ സഹകരണസംഘവുമായി തര്‍ക്കമുയര്‍ന്നു. ഇതോടെ അടിത്തറ ഉള്‍പ്പെടെയുള്ളവയുടെ പൊളിക്കല്‍ തടസപ്പെട്ടു. തുടര്‍ന്നാണ് കെട്ടിടംപണി പാതിവഴിയില്‍ നിലച്ചത്. ഇതോടെ അനുവദിച്ചുകിട്ടിയ ഫണ്ടും ലാപ്‌സായി.

പൊളിക്കുന്നതിനു മുമ്പ് പഴയ കെട്ടിടത്തില്‍ മുന്‍ ഭരണസമിതികള്‍ വാങ്ങി സൂക്ഷിച്ചിരുന്ന കസേരകള്‍, മേശകള്‍, പാത്രങ്ങള്‍, ജനറേറ്റര്‍ തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങളും നേരത്തെ തന്നെ ഇവിടെ നിന്ന് മോഷണം പോയിരുന്നു. ഇനി പുതിയകെട്ടിടം വന്നാലും ഇവയൊക്കെ വീണ്ടും വാങ്ങേണ്ട സ്ഥിതിയിലാണ്. കൂടാതെ രേഖകളില്‍ 40 സെന്റോളമുള്ള ഭൂമിയില്‍ കൈയേറ്റം കാരണം ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 27 സെന്റ് മാത്രമാണ്. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനും നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവില്‍ എല്‍ഡിഎഫ് ആണിപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത്.   

പഞ്ചായത്തിലെ പൊതുആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാനായി പുതിയ കെട്ടിടസമുച്ചയം പണിയാന്‍ തീരുമാനിച്ചതായി  പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. സാമൂഹ്യകേന്ദ്രം, ഓഫീസ്‌സമുച്ചയം, കോണ്‍ഫറന്‍സ്ഹാള്‍, കടമുറികള്‍ എന്നിവ ഉള്‍പ്പെടുന്ന വാണിജ്യസമുച്ചയം പണിയാനാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തത്. കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കാനായി 10ലക്ഷംരൂപ 2017ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയുന്നു. അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ഘട്ടമായി കെട്ടിടം പൂര്‍ത്തിയാക്കാനാണ് തീരുമാനമത്രെ. എന്നാല്‍ നടപടി വൈകുന്നത് പദ്ധതിയെ തുരങ്കം വയ്‌ക്കാനാണെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

Kerala

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

World

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)
Kerala

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

India

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

മറ്റൊരു മാറാടിനുള്ള മുസ്ലിം ലീഗ് ശ്രമം അനുവദിക്കില്ല,വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയും,ലീഗിന്റേത് വര്‍ഗീയ കലാപ ശ്രമം

ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നൽകിയതിൽ ലീഗിൽ മുറുമുറുപ്പ് ; ‘ ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ‘ എന്ന് വിളിച്ചിട്ട് വകുപ്പ് കൈവിട്ടു പോയോ ?

ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു

ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനം പോരെന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം, യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.