Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ പറഞ്ഞു പറഞ്ഞ്….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2018, 02:30 am IST
in Varadyam

കഥാപ്രസംഗം എന്ന അനുഗ്രഹീത കലയ്‌ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് കാഥികന്‍ നിരണം രാജന്റേത്. രാജ്യത്തിന് അകത്തും പുറത്തുമായി പതിനായിരത്തില്‍ പരം വേദികളില്‍ ആ ശബ്ദസാന്നിദ്ധ്യം നിലയുറപ്പിച്ചിരിക്കുന്നു. 24 മണിക്കൂര്‍ തുടര്‍ച്ചയായി വിഷ്വല്‍ കഥാപ്രസംഗം അവതരിപ്പിച്ച് റെക്കോഡും സ്വന്തമാക്കി. കഥയും കഥപറച്ചിലും കാലഘട്ടത്തിനൊത്ത് പരിഷ്‌കരിച്ചാണ് ഈ കലയെ രാജന്‍ പുതുതലമുറയ്‌ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വിഷ്വല്‍ കഥാപ്രസംഗം എന്ന നൂതന സങ്കേതതത്തിലൂടെയുള്ള കഥപറച്ചിലിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. സ്‌കൂള്‍തലം മുതല്‍ തന്നെ രാജന്‍ ഒരു ബഹുമുഖ പ്രതിഭയാണ്. നിരണം പനയ്‌ക്കാമറ്റം പി.എസ്. കുര്യാക്കോസിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളില്‍ നാലാമനായി   ജനിച്ച നിരണം രാജന് കഥാപ്രസംഗം  ഉപാസനയാണ്. 

അച്ഛന്റെ പാത പിന്തുടര്‍ന്ന് പാടാന്‍ തുടക്കമിട്ട രാജന്‍ ക്രമേണ കാഥികനായി ചുവടുറപ്പിച്ചു. നിരണം സെന്റ് മേരീസ് ഹൈസ്‌ക്കൂളിലും പരുമല പമ്പാ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇരുപത്തിരണ്ടു വര്‍ഷക്കാലം അധ്യാപകനായിരുന്നു. സമൂഹത്തിന്റെ മൂല്യച്യുതിക്കെതിരെ ജനമനഃസാക്ഷിയെ ഉണര്‍ത്തുക എന്ന ഉദാത്തമായ ഒരു കര്‍ത്തവ്യം കൂടി കലാകാരനുണ്ടെന്ന് വിശ്വസിക്കുന്ന രാജന്‍ തന്‍െ കഥപറച്ചിലുകളിലൂടെ ഈ ആശയം പ്രചരിപ്പിക്കുന്നു. എല്ലാ കഥകളിലേയും പ്രമേയം സാമൂഹ്യ പ്രശ്‌നങ്ങളാണ്. സമൂഹ നന്മയ്‌ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്താഗതിയാണ് സാമൂഹ്യപ്രതിബന്ധതയുള്ള കഥകള്‍ അവതരിപ്പിക്കാന്‍ രാജനെ പ്രേരിപ്പിച്ചത്. ഗായകനായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടനായും അരങ്ങിലെത്തുന്നത്. സി.എല്‍. ജോസിന്റെ മതിലുകള്‍ ഇടിയുന്നു ഉള്‍പ്പെടെ ഒരു ഡസന്‍ നാടകങ്ങളിലും രാജന്‍ വേഷമിട്ടു. നിരണം സെന്റ് മേരീസ് ഗ്രൗണ്ടിലെ ദൈവസന്നിധിയിലായിരുന്നു അഭിനയത്തുടക്കം.ആകാശവാണിയില്‍ കഥകള്‍ അവതരിപ്പിക്കാറുള്ള രാജന്‍ ആകാശവാണി ബി ഹൈഗ്രേഡ്  ആര്‍ട്ടിസ്റ്റാണ്.  90 ല്‍ അദ്ധ്യാപക കലാമത്സരത്തില്‍ പ്രഥമസ്ഥാനം രാജന്‍ നേടി. ഏറെ വേദികളില്‍ നിന്നും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ രാജന്‍ നവീന കഥാപ്രസംഗത്തിനും അടിത്തറയിട്ടു. അദ്ദേഹത്തിന്റെ ഈ അവതരണം കാണികളില്‍ നവാനുഭൂതി പകര്‍ത്തുന്നതായിരുന്നു.പതിനായിരത്തില്‍ പരം വേദികളില്‍ കഥകള്‍ പറഞ്ഞ് ശ്രോതാക്കളുടെ ഇഷ്ടകാഥികരുടെ നിരയില്‍ സ്ഥാനം നേടിക്കഴിഞ്ഞ രാജന്റെ ഇഷ്ടപ്പെട്ട കഥ സമയം വൈകിപ്പോയി എന്ന സ്വന്തം രചനയാണ്. ഭീഷ്മര്‍, കര്‍ണന്‍, സംഗമതീരം ഇവയാണ് കഥകളില്‍ ചിലത്. 

നിരവധി വേദികളില്‍ അവതാരകനായും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് നിരണം രാജന്‍.

പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ സംഗീതവാസനയും പ്രോത്സാഹനവുമാണ് തന്നെ കാഥികനാക്കിത്തീര്‍ത്തതെന്ന് രാജന്‍ വ്യക്തമാക്കുന്നു. പുരോഗമന കഥാപ്രസംഗ സംഘടനയുടെ സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ഗാനമേള ട്രൂപ്പും നടത്തുന്നു. സത്യദേവനും കെടാമംഗലവും സാംമ്പശിവനുമൊക്കെ ചേര്‍ന്ന് പരിപോഷിപ്പിച്ച കഥാപ്രസംഗത്തിന് പുതിയ ഭാവുകത്വം പകരാന്‍ ഈ മഹാപ്രതിഭക്ക് കഴിഞ്ഞിട്ടുണ്ട്. 2003 ലെ കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 1990 ലെ അദ്ധ്യാപക കലാവേദിയുടെ കഥാപ്രസംഗത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 1991 ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സംഗീതവിഭാഗമായ പിസിഎല്‍എം ന്റെ യോഗ്യതാ പത്രം

ലോക യുവജനസംഘടനയായ ഇന്‍ഡ്യന്‍ ജേസീസിന്റെ ജെ എഫ്എം അംഗീകാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കഥാപ്രസംഗവുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് നടന്നുനീങ്ങുന്ന നിരണം രാജന് ഭാര്യ സിസിലിയും, മക്കളായ അരുണ്‍രാജ്, അനുരാജ് എന്നിവരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.