Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് പൊതു സ്ഥലങ്ങളില്‍ സിപിഎം ചുവരെഴുത്ത്; ഉഭയകക്ഷി തീരുമാനത്തിന്റെ ലംഘനമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 04:46 pm IST
in Kannur

കണ്ണൂര്‍: ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് പൊതുസ്ഥലങ്ങളില്‍ സിപിഎമ്മിന്റെയും അനുബന്ധ സംഘടനകളുടെയും ചുവരെഴുത്ത്. ജില്ലയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതിന് ഇലക്ട്രിക്ക് പോസ്റ്റില്‍ ഉള്‍പ്പടെ പൊതുഇടങ്ങളിലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ പരസ്യ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. കലക്റ്ററുടെയും എസ്പിയുടെയും സാന്നിധ്യത്തില്‍ ആര്‍എസ്എസ്, സിപിഎം നേതാക്കള്‍ ഇതിനോട് യോജിക്കുയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം തന്നെ മുന്‍കയ്യെടുത്ത് ഇലക്ട്രിക്ക് പോസ്റ്റുകളിലുള്ള എഴുത്തുകള്‍ മായ്ച്ച് കളയുമെന്നായിരുന്നു അന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് ജില്ലാ ഭരണകൂടത്തിന്റെയും സിപിഎം നേതൃത്വത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. നേരത്തെ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും പേരുകള്‍ മാത്രമാണ് എഴുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രകോപനപരമായ മുദ്രവാക്യങ്ങളും ഇലക്ട്രിക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന താളിക്കാവിലും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും പരസ്യമായി വെല്ലുവിളിച്ച് ഇലക്ട്രിക്ക് പോസ്റ്റുകളില്‍ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ആര്‍എസ്എസിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യമഴുതി ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയെന്ന നയത്തിന്റെ ഭാഗമാണ് പുതിയ എഴുത്തിന് പിന്നിലെന്നാണ് സൂചന.

ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതിലുകളിലും ചുമരുകളിലും സിപിഎം പോഷക സംഘടനയായ എസ്എഫ്‌ഐയുടെ ചുവരെഴുത്തുകളാണ്. തോട്ടട ഐടിഐയുടെ മതിലില്‍ എസ്എഫ്‌ഐയുടെതല്ലാത്ത ചുമരെഴുത്തുകള്‍ക്ക് സ്ഥാനമില്ല. എസ്എഫ്‌ഐ മുദ്രാവാക്യത്തോടൊപ്പം പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഇവിടെ കാണാം. തങ്ങള്‍ക്ക് നേരെ വന്നാല്‍ നട്ടെല്ലൂരി ചെങ്കൊടി നാട്ടുമെന്ന അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളെഴുതിയിട്ടും നടപടിയെടുക്കാന്‍ അധികൃതരും തയ്യാറായിട്ടില്ല. പെരളശ്ശേരിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ മതിലിലും എസ്എഫ്‌ഐയുടെ ചുവരെഴുത്തുകളാണ്. സ്‌കൂളിലന്റെ പ്രധാന കവാടത്തില്‍ പോലും എസ്എഫ്‌ഐ എന്ന് എഴുതിവെച്ചതായി കാണാം. ഇതിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ അധികൃതരോ പോലീസോ തയ്യാറാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ജില്ലാ ഭരണകൂടമെടുത്ത തീരുമാനപ്രകാരം വളരെ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ പൊതു സ്ഥലങ്ങളിലുള്ള ചുമരെഴുത്തുകള്‍ മായ്ച്ച് കളഞ്ഞിട്ടുള്ളു. ഇലക്ട്രിക്ക് പോസ്റ്റുകളിലുള്ള സിപിഎമ്മിന്റെ എഴുത്തുകള്‍ മായ്ച്ച് കളയാന്‍ മടിക്കുന്ന പോലീസ് ബിജെപിയുടെ എഴുത്തുകള്‍ തേടിപ്പിടിച്ച് പെയിന്റടിക്കുകയാണ്. സിപിഎം സ്വാധീന കേന്ദ്രങ്ങളില്‍ അധികൃതര്‍ക്ക് നേരിട്ടെത്തി ചുമരെഴുത്തുകള്‍ നശിപ്പിക്കാന്‍ സാധിക്കില്ലെന്നതാണ് വസ്തുത. ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് പുതിയ സ്ഥലങ്ങളില്‍ എഴുത്തുകള്‍ വ്യാപകമാക്കുന്നത് സ്ഥിതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.