Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയല്‍ക്കിളി സമരം: ജനകീയ സമരങ്ങളെ മുളയിലേ നുള്ളാന്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 04:45 pm IST
in Kannur

കണ്ണൂര്‍: ദേശീയപാതാ ബൈപാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയല്‍ നികത്തപ്പെടുന്നതിനെതിരെ കുപ്പത്ത് ജനകീയ സമരത്തിലേര്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ജനകീയ സമരങ്ങളെ മുളയിലേ നുള്ളാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗം. പ്രകൃതിയെയും പരിസ്ഥിതിയെയും മുച്ചൂടും നശിപ്പിച്ചുകൊണ്ടും ജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെയും സിപിഎം നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളെ എതിര്‍ത്താല്‍ അത്തരക്കാര്‍ പടിക്ക് പുറത്തായിരിക്കുമെന്ന നിലപാട് വ്യക്തമാക്കുന്നതാണ് സിപിഎം നടപടി. പാര്‍ട്ടി നയങ്ങളോ പാര്‍ട്ടി പ്രവര്‍ത്തകരോ അല്ല മറിച്ച് ചില നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം നിലപാട്. കേരളത്തില്‍ സൈലന്റ് വാലി ഉള്‍പ്പടെ പരിസ്ഥിതി പ്രാധാന്യമുള്ള നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ഇടത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ഇതിനു പുറമേ പാര്‍ട്ടിക്കകത്തു നിന്നും ഉയരുന്ന ശബ്ദങ്ങളെയും സിപിഎം ഭയക്കുന്നു.

തളിപ്പറമ്പ് ബൈപ്പാസ് കീഴാറ്റൂര്‍ വഴി കൊണ്ടുവന്നത് ചില ഭൂമാഫിയകളെയും സ്വകാര്യ കുത്തക മുതലാളിമാരെയും സഹായിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. നാല് കിലോമീറ്റര്‍ ദൂരത്തില്‍ അറുപത് മീറ്റര്‍ വീതിയിലും പത്ത് മീറ്റര്‍ ഉയരത്തിലും വയല്‍ നികത്തിയാണ് കുപ്പം ബൈപ്പാസ് വരുന്നത്. ഏകദേശം ഇരുനൂറ്റി അന്‍പത് ഏക്കറോളം വയലാണ് ഇതു വഴി നികത്തപ്പെടുക. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി കുന്നുകള്‍ പൂര്‍ണ്ണമായും ഇടിച്ച് നിരത്തിയാല്‍ മാത്രമേ ഇത്രയും സ്ഥലം മണ്ണിട്ട് നികത്താന്‍ സാധിക്കുകയുള്ളു. സ്വകാര്യ മുതലാളിമാര്‍ ഇത് മുന്നില്‍ കണ്ട് നിരവധി കുന്നുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. നിലവില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുന്നിടിക്കല്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ദേശീയപാതാ വികസനത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ലോഭം കുന്നിടിക്കാന്‍ സാധിക്കും.

ഒരു ഗ്രാമത്തിന്റെ നിലനില്‍പിന് വേണ്ടി സമരത്തിനിറങ്ങിയവരെ തള്ളിപ്പറയുന്ന നിലപാടാണ് തുടക്കം മുതലെ സിപിഎം നേതൃത്വം സ്വീകരിച്ചത്. പ്രദേശവാസികള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു കീഴാറ്റൂരിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞത്. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഭീഷണി വകവെയ്‌ക്കാതെ അനിശ്ചിതകാല സമരം നടത്തിയ ഗ്രാമവാസികള്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പടെയുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ സമരം സംസ്ഥാനത്താകെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. കഴിഞ്ഞ ദിവസം സമരത്തിന്റെ വാര്‍ഷികാഘോഷത്തിന് മൈക്ക് പെര്‍മിഷന്‍ നിഷേധിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് മുന്നോട്ട് പോകുന്ന കീഴാറ്റൂര്‍ ഗ്രാമവാസികളെ സംഘടനാ ചട്ടക്കൂടിലൊതുക്കി തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.