Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അടൽജിയുടെ ജന്മദിനം; ആറാം നമ്പർ വീട്ടിലേക്ക് ഒരു തീർത്ഥാടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 02:45 am IST
in Varadyam

രാമചന്ദ്രബാബുവിന്റെ വര

വി.കെ. കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ ആറാം നമ്പര്‍ വസതിയിലേക്കുള്ള യാത്ര ഒരനുഭവമാണ്. ഇന്ത്യന്‍ നഗര-ഗ്രാമങ്ങളെ ഇളക്കിമറിച്ച വാഗ്‌ധോരണിയുടെ ഉടമയുടെ അടുത്തേക്കുള്ള യാത്ര. രാഷ്‌ട്രീയ സ്വയംസേവകസംഘത്തില്‍ നിന്ന് ജനസംഘത്തിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും ഒടുവില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കും അഭിമാനത്തോടെ ചുവടുവെച്ച അടല്‍ ബിഹാരി വാജ്‌പേയിയുടെ ഔദ്യോഗിക വസതിയാണത്.

വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് പത്തുവര്‍ഷത്തോളമായി അടല്‍ജി കിടപ്പിലാണെങ്കിലും കനത്ത എസ്പിജി സുരക്ഷയിലാണ് ല്യൂട്ടന്‍സ് ദല്‍ഹിയിലെ 6എ നമ്പര്‍ വസതി. വല്ലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കള്‍ തുടങ്ങി വിവിഐപികളുടെ സന്ദര്‍ശനമുണ്ട്. അടല്‍ജിയുടെ ജന്മദിന വേളയിലും മറ്റും ഏറ്റവും അടുത്തവര്‍ക്ക് മാത്രം അകത്തേക്ക് പ്രവേശനം. രോഗബാധിതനായി ആരേയും തിരിച്ചറിയാന്‍ ആവാതെ വര്‍ഷങ്ങളായി കിടക്കുന്ന ജനനേതാവിനെ കാണാന്‍ അധികമാളുകളെത്തുന്നത് സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടമല്ല. ദത്തുപുത്രി നമിതയും ഭര്‍ത്താവുമാണ് വാജ്‌പേയിയെ ശുശ്രൂഷിച്ചു ഇവിടെ താമസിക്കുന്നത്.

പേനയ്‌ക്കും പേപ്പറിനും വരെ നിയന്ത്രണമുള്ള കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലേക്ക് നിരവധി തവണ പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് വാജ്‌പേയിയെ കാണാന്‍ സാധിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പുറത്തുവന്ന അടല്‍ജിയുടെ ഏക ചിത്രം അദ്ദേഹം രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്ന് 2016ല്‍ ഭാരതരത്‌ന ഏറ്റുവാങ്ങുന്നതായിരുന്നു.

അടല്‍ജിയുടെ സന്തത സഹചാരിയും പ്രൈവറ്റ് സെക്രട്ടറിയുമായ ശിവകുമാര്‍ജിയുടെ മുറിയിലേക്ക് അനുവാദവും വാങ്ങിയാണ് കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലേക്ക് എത്തുന്നത്.

കൈയില്‍ കിട്ടുന്ന ഏത് കടലാസു കഷണത്തിലും അടല്‍ജി കവിതകള്‍ എഴുതുമായിരുന്നു എന്ന അറിവും ശിവകുമാര്‍ നല്‍കി. കവിതാ രചനയ്‌ക്ക് പ്രത്യേക സമയമോ സാഹചര്യമോ ഒന്നുമില്ലായിരുന്നു. ഒരേ സമയം സമ്മിശ്ര വികാരങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരിക്കാം. നാളെ അടല്‍ ബിഹാരി വാജ്‌പേയിയുടെ 93-ാം ജന്മദിനമാണ്. വിശിഷ്ടാതിഥികള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കൃഷ്ണമേനോന്‍ മാര്‍ഗ്ഗ്. പ്രധാനമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനും എല്‍.കെ. അദ്വാനി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ഇവിടേക്കെത്തി അടല്‍ജിയുടെ അനുഗ്രഹം തേടും.

ഇന്ന് നിശബ്ദനെങ്കിലും അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രഭാഷണങ്ങളും ശക്തിയേറിയ കവിതകളും കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെങ്ങും മുഴങ്ങുന്നതായി നമുക്ക് അനുഭവപ്പെടും. അതേ, കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ ഈ വസതിയിലേക്കുള്ള യാത്ര തീര്‍ത്ഥാടനം തന്നെയാണ്. നാം പിന്നിട്ട വഴികളുടെ, സംഘര്‍ഷങ്ങളുടെ, ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെ, വിജയ പരാജയങ്ങളുടെ, ദേശാഭിമാനത്തിന്റെ, ഒടുവില്‍ നേടാനുള്ള പരംവൈഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളിലൂടെയുള്ള യാത്ര. നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് ദിശാബോധം നല്‍കിയ, മുന്നോട്ടുള്ള കുതിപ്പുകള്‍ക്ക് ഊര്‍ജ്ജം നല്‍കിയ അടല്‍ജിയുടെ അടുത്തേക്കുള്ള യാത്ര.

ഇതു പരമ്പരകളുടെ പ്രവാഹമാണ്

ഒരിക്കലും മുറിഞ്ഞിട്ടില്ല ഇത്

പുത്രന്മാരുടെ ബലത്തിലാണ്

അമ്മയുടെ അഭിമാനം ഉയരുന്നത്

അന്ധകാരം അമ്മയുടെ ക്ഷേത്രത്തില്‍ പടരുമ്പോള്‍

വീട്ടില്‍ വിളക്കു കത്തുന്നതിന് എന്തു പ്രസക്തി

വിഭജനത്തിന്റെ അന്തരീക്ഷം

നമുക്ക് സന്തോഷമെങ്ങനെ തരും

വാജ്‌പേയി

അകലെയുള്ള തീജ്വാലകള്‍ എനിക്ക് കാണാം,

പക്ഷേ കാലടിക്കു ചുറ്റുമുള്ള

ചുടുവെണ്ണീര്‍ കാണാന്‍ പറ്റുന്നില്ല!

ഞാന്‍ വൃദ്ധനായിക്കഴിഞ്ഞുവോ?

എല്ലാ ഡിസംബര്‍ ഇരുപത്തിയഞ്ചിന്നും

ഞാന്‍ കോണിയുടെ പുതിയൊരു പടവുകൂടി കയറുന്നു,

പുതിയ വഴിത്തിരിവില്‍ ഞാന്‍

മറ്റുള്ളവരോടു കുറച്ചും എന്നോടു കൂടുതലായും

ശുണ്ഠിയെടുക്കുന്നു!

വാജ്‌പേയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.