Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ അവ്യക്തത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 09:30 pm IST
inThrissur

വരന്തരപ്പിള്ളി : കള്ളിച്ചിത്ര കോളനിയിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ അവ്യക്തത, തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച കാലാവധി തീരാറായിട്ടും ജില്ലാ ഭരണകൂടം നിസ്സംഗത തുടരുന്നതായി ആക്ഷേപം.

ആറാഴ്ചക്കുള്ളില്‍ കോളനി നിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനം എടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.എന്നാല്‍ ഉത്തരവ് ഇറങ്ങി നാലാഴ്ചയായിട്ടും അര്‍ഹമായ ഭൂമി ആദിവാസികള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞ ആഗസ്ത് രണ്ടിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ നിര്‍ദ്ദേശമാണ് ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. ആറാഴ്ചക്കുള്ളില്‍ നിര്‍ദ്ദേശം നടപ്പാക്കാനാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കോടതി നിര്‍ദേശിച്ച കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. കോളനിയിലെ പതിനേഴ് കുടുംബങ്ങള്‍ക്കായി പതിനൊന്ന് ഏക്കര്‍ ഭൂമി നല്‍കാനാണ് ധാരണ.റവന്യു വകുപ്പിനാണ് ഭൂമി കണ്ടെത്തുന്നതിനുള്ള ചുമതല. കണ്ടെത്തിയ ഭൂമി ഇറിഗേഷന്‍ വകുപ്പ് വാങ്ങി ആദിവാസികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇതേ തുടര്‍ന്ന് വരന്തരപ്പിള്ളി പഞ്ചായത്തിലെ വെള്ളാരംപാടത്ത് ആദിവാസികള്‍ക്കുവേണ്ടി സ്വകാര്യ വ്യക്തികളുടെ മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആദിവാസികള്‍ തന്നെ കണ്ടെത്തിയ ഭൂമി ചാലക്കുടി താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. പത്ത് ഏക്കറില്‍ കൂടുതല്‍ വരുന്ന മൂന്ന് സ്ഥലങ്ങളുടെയും രേഖകളുടെ പകര്‍പ്പ് തഹസില്‍ദാര്‍ക്ക് സ്വകാര്യ വ്യക്തികള്‍ കൈമാറിയിട്ടുണ്ട്. വരന്തരപ്പിള്ളി പഞ്ചായത്തില്‍ ഇവര്‍ക്കുള്ള ഭൂമി കണ്ടെത്താന്‍ റെവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചത്.എന്നാല്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുന്ന സാഹചര്യത്തില്‍ കോടതി നിര്‍ദ്ദേശം പാലിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞുവരികയാണ്.

ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിതല യോഗതീരുമാനം നടപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വനംവകുപ്പ് അപ്പീല്‍ ഹര്‍ജി നല്‍കി വൈകിപ്പിച്ചതു പോലെ സര്‍ക്കാരും ജില്ലാഭരണകൂടവും ഒത്തുകളിക്കുകയാണോയെന്ന ആശങ്കയിലാണ് ആദിവാസികള്‍.ഇതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പാലപ്പിള്ളി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ ആദിവാസികള്‍ നടത്തുന്ന കുടില്‍ക്കെട്ടി സമരം അഞ്ചര മാസം പിന്നിട്ടു. സര്‍ക്കാര്‍ ഉറപ്പുകള്‍ കൂടാതെ ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുക, പുലിക്കണ്ണി കവരമ്പിള്ളി നടാമ്പാടം റോഡ് സഞ്ചാരയോഗ്യമാക്കുക, പാലപ്പിള്ളി പട്ടികവര്‍ഗ്ഗ സഹകരണ സംഘം തുറന്നു പ്രവര്‍ത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് കോളനി നിവാസികളുടെ സമരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Entertainment

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.