Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മണ്ണെണ്ണ വിളക്കിനു കീഴില്‍ ഒരു കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 02:05 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്നലെ സെക്രട്ടേറിയറ്റ് പരിസരം സമരങ്ങളുടെ ഘോഷയാത്രയായിരുന്നു. അവകാശ സമരങ്ങള്‍ക്ക് വേണ്ടി കൂട്ടായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഒരുസമരം വ്യത്യസ്തമായി. നെഞ്ചില്‍ റീത്തും മൂക്കില്‍ പഞ്ഞിയുമായി ശവശരീരം പോലെ പൊരിവെയിലത്ത് ഒരു മനുഷ്യന്‍. സമീപത്ത് ലഘുലേഖയുമായി ഒരു യുവതിയും. ഭ്രാന്താണെന്ന് കരുതി കടന്നുപോയവരില്‍ നോട്ടീസ് വാങ്ങി വായിച്ചവരെല്ലാം തുടര്‍ന്ന് അഭിവാദ്യം അര്‍പ്പിക്കുന്നതാണ് കണ്ടത്.

കാരണം ആ സമരം സ്വാര്‍ഥതയ്‌ക്ക് ഉള്ളതായിരുന്നില്ല. മറിച്ച് സമൂഹത്തിനു വേണ്ടിയുള്ള ഒരു കുടുംബത്തിന്റെ പോരാട്ടമായിരുന്നു. യൂണിവേഴ്‌സിറ്റി ജീവനക്കാരനായ ജയപ്രകാശും ഭാര്യ ശ്രീകലയും ആയിരുന്നു സമരപോരാളികള്‍. ജെപി ഭൂമിക്കാരന്‍ എന്ന പേരിലാണ് 1988 മുതല്‍ ഇവര്‍ സമരരംഗത്ത് ഉള്ളത്. പൊതുസ്ഥലങ്ങളിലെല്ലാം ശൗചാലയങ്ങള്‍ ഉണ്ടാകണം എന്നതാണ് ഇവരുടെ സമരലക്ഷ്യം. നിലവിലുള്ളവയില്‍ മലമൂത്ര കരം ഒഴിവാക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ന്യായമായ ആവശ്യം നേടാനായി ഇവര്‍ നടത്തിയ സഹനസമരങ്ങള്‍ തുടര്‍ക്കഥയാണ്. തുടര്‍ച്ചയായി അഞ്ചു തവണയാണ് ഇവര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബോധവത്കരണ യാത്ര നടത്തിയത്. അതില്‍ നാല് തവണ കാല്‍നടയായും കഴിഞ്ഞ തവണ സൈക്കിളിലും ആയിരുന്നു യാത്ര. ഒരു യാത്ര കടന്നുവന്നത് കേരളത്തിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും വീടുകള്‍ കേന്ദ്രീകരിച്ച് ആയിരുന്നു. ഏകദേശം 120 ഓളം പേര്‍ ഇതിനു വേണ്ടി മുന്‍കൈ എടുക്കാം എന്ന് ഒപ്പിട്ടു കൊടുക്കുകയും ചയ്തു. എന്നാല്‍ ഇതെല്ലാം ജലരേഖയാകുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. അതില്‍ പലരും പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരാണ്.

ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടാനുകോടി രൂപ ചെലവഴിക്കുന്ന സമയത്താണ് കേരളത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പണം കൊടുക്കേണ്ടി വരുന്നത് എന്ന് ഇവര്‍ പറയുന്നു. പണം കൊടുത്ത് ഉപയോഗിക്കുന്നവയാകട്ടെ വൃത്തിഹീനവുമാണ്. ഇത്തരം നിലപാടുകള്‍ക്കെതിരെയാണ് ഇവരുടെ പോരാട്ടം. സമ്പൂര്‍ണ പരസ്യ വെളിയിട വിമുക്ത സംസ്ഥാനമാണ് കേരളമെന്ന് കൊട്ടിഘോഷിക്കുമ്പോഴും ശൗചാലയങ്ങളില്‍ പണപിരിവ് നടത്തുന്നത് അന്യായമാണ് എന്ന് ഇവര്‍ ആരോപിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് പലതവണയായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കാണാന്‍ ശ്രമിച്ചെങ്കിലും നിഷേധാത്മകമായ നിലപാടുകളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

സര്‍ക്കാര്‍ ചെലവില്‍ ഇത്തരം സൗകര്യങ്ങള്‍ നിര്‍മിക്കാനും പരിപാലിക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നു എങ്കില്‍ മുന്‍കൈ എടുത്തു സംഘടനകളെയും പൊതുജനങ്ങളെയും കൊണ്ട് ഇവ നിര്‍മിക്കാനും സൗജന്യമായി സംരക്ഷിക്കാനും ഇവര്‍ ഒരുക്കമാണ്. ഇത്തരത്തില്‍ ന്യായമായ ആവശ്യത്തിനു നടത്തുന്ന ഗാന്ധിയന്‍ സമരരീതി കൊണ്ട് ഫലം ഉണ്ടായില്ലെങ്കില്‍ ജനുവരി 30 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ജീവന്‍ ഒടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇന്നലത്തെ സമരം താത്കാലികമായി ഇവര്‍ അവസാനിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.