Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മൂന്നു കോടിയുടെ തീരുമാനം നഗരസഭാ കൗണ്‍സില്‍ അറിയാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 02:24 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഖര മാലിന്യനിര്‍മാര്‍ജനത്തിന് നഗരത്തിലെ വീടുകളില്‍ ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ബിന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയെന്ന് ആരോപണം. മൂന്നുകോടിരൂപയുടെ കരാര്‍ നല്‍കിയത് നഗരസഭാ കൗണ്‍സില്‍ അറിയാതെ. ഇരുപത് ശതമാനം തുക മുന്‍കൂറായി നല്‍കുകയും ചെയ്തു. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി സെക്രട്ടറി തിരുമല അനില്‍ ആക്ഷേപവുമായി രംഗത്തെത്തിയതോടെയാണ് ഭരണപക്ഷ അംഗങ്ങള്‍ പോലും കരാറിനെ സംബന്ധിച്ച് മനസ്സിലാക്കുന്നത്. കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തിരുമല അനില്‍ ചൂണ്ടിക്കാട്ടി.

2016-17 ലെ ജനകീയയാസൂത്രണ പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ വീടുകളില്‍ ഉറവിട മാലിന്യസംസ്‌കരണ പദ്ധതിയായ ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നതിന് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഇനത്തില്‍ മൂന്നുകോടിരൂപ വകയിരുത്തിയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ മൂന്ന് ഏജന്‍സികള്‍ക്കാണ് അംഗീകാരം നല്‍കിട്ടുള്ളത്. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍, ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ (ഐആര്‍ടിസി), സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ഡെവലപ്‌മെന്റ് എന്നിവയാണ് അംഗീകൃത ഏജന്‍സികള്‍.

കരാറുകള്‍ നടപ്പാക്കുമ്പോള്‍ ടെണ്ടര്‍ നടപടികള്‍ പാലിക്കണമെന്നാണ് നിയമം. ഐആര്‍ടിസിക്കാണ് നഗരസഭാ കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നതിന് കരാര്‍ നല്‍കിയത്. ടെണ്ടര്‍ നടപടികള്‍ പാലിച്ചുവെന്നും പത്രപ്പരസ്യം നല്‍കിയപ്പോള്‍ ഐആര്‍ടിസി മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തതെന്നുമാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ വാദം. എന്നാല്‍ ടെണ്ടറില്‍ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തതെങ്കില്‍ നടപടി റദ്ദാക്കി വീണ്ടും ടെണ്ടര്‍ ക്ഷണിക്കുകയോ അല്ലെങ്കില്‍ മറ്റ് ഏജന്‍സികളുമായി ബന്ധപ്പെടുകയോ ചെയ്യണം. ഇവിടെ അതുണ്ടായില്ല.

ഒരു കിച്ചണ്‍ബിന്നിന് 1800 രൂപ നിരക്കില്‍ 15,833 എണ്ണത്തിനുള്ള കരാര്‍ ഐആര്‍ടിസിക്ക് നല്‍കി. കൗണ്‍സില്‍ അംഗീകാരം വാങ്ങാതെ 56,99,880 രൂപ മുന്‍കൂറായി നല്‍കുന്നതിന് 2017 മാര്‍ച്ച് 28 ന് മേയര്‍ വി.കെ. പ്രശാന്ത് അനുമതിയും നല്‍കി. ശേഷം നിരവധി കൗണ്‍സില്‍ യോഗങ്ങള്‍ നടന്നെങ്കിലും മൂന്നുകോടിയുടെ കരാര്‍ വിഷയം അവതരിപ്പിച്ചില്ല. കരാര്‍ വ്യവസ്ഥ എന്താണെന്നോ കിച്ചണ്‍ബിന്നിന്റെ ഗുണമേന്മ സംബന്ധിച്ചോ കൗണ്‍സിലില്‍ ചര്‍ച്ചയും നടന്നില്ല. അതായത് മുന്‍കൂറായി കമ്പനിക്ക് നല്‍കിയ തുകയുടെ ചെക്ക് മാറിയശേഷം ആറുമാസം കഴിഞ്ഞ് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലത്തെ യോഗത്തിലെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്. കരാര്‍ റദ്ദാക്കണമെന്ന് ഇനി കൗണ്‍സില്‍ തീരുമാനിച്ചാലും കോടതിയില്‍ ചോദ്യംചെയ്ത് കമ്പനിക്ക് മുന്നോട്ട് പോകാം. ഇത്തരത്തിലുള്ള നീക്കമാണ് ഭരണപക്ഷം നടത്തിയിരിക്കുന്നത്.

ഇന്നലത്തെ അജണ്ടയില്‍ ഒരുലക്ഷം രൂപയുടെ കരാര്‍ പണിക്കുപോലും അനുമതി ചോദിച്ച് കൗണ്‍സിലില്‍ വന്നിരിക്കെ മൂന്നുകോടിയുടെ കരാറിനെക്കുറിച്ച് ആറുമാസമായിട്ടും കൗണ്‍സിലിനെ അറിയിക്കാത്തതിനെക്കുറിച്ച് വിശദമായ ചര്‍ച്ച വേണെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍ ആവശ്യപ്പെട്ടു. കരാറിനെതിരെ വിയോജനക്കുറിപ്പും രേഖപ്പെടുത്തി. എന്നാല്‍ യഥാസമയം വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ജീവനക്കാരോട് വിശദീകരണം തേടുമെന്ന വിചിത്രന്യായമാണ് മേയര്‍ മറുപടിയായി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.