Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാടഗിരി പോളച്ചിറയ്‌ക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 07:42 pm IST
inPalakkad

നെല്ലിയാമ്പതി: പാടഗിരി പോളച്ചിറയ്‌ക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്‌കൂള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പുറകെയാണ് ജനങ്ങള്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാക്കിയത്.

നെല്ലിയാമ്പതിയിലെ സാധാരണക്കാരായ തോട്ടംതൊഴിലാളികളുടെ മക്കള്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് ഈ സ്‌കൂള്‍. അഞ്ചാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം നൂറടിയില്‍ നിന്നും കൈകാട്ടി പഞ്ചായത്ത് സമുച്ചയത്തിലെ കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

വര്‍ഷങ്ങളായി സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.കുടിവെള്ള പ്രശ്‌നം,വിദ്യാര്‍ത്ഥികള്‍ക്ക് ശുചിമുറി സൗകര്യം എന്നിവയില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. സ്‌കൂളിന് ഈ വര്‍ഷം അധികൃതര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥികളും രാഷ്‌ട്രീയക്കാരും, പഞ്ചായത്ത് ഭരണ സമിതിയും സ്ഥലം എംഎല്‍എയും സ്‌കൂള്‍ മാനേജ്‌മെന്റിനോട് പലതവണ ആവശ്യപ്പെട്ടിട്ടും മാനേജരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.

സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് ശോചനീയാവസഥ മനസ്സിലാക്കിയ ശേഷം നൂറടിയില്‍ നിന്നും സ്‌കൂളിന്റെ പ്രവര്‍ത്തനം കൈകാട്ടി പഞ്ചായത്ത് സമുച്ചയത്തിലെ കെട്ടിടങ്ങളിലേക്ക് മാറ്റുവാന്‍ ഉത്തരവിറക്കുകയായിരുന്നു. ഇതിന് ശേഷം ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്‌കൂളിന്റെ നില അപകടാവസ്ഥയിലാണ് എന്ന റിപ്പോര്‍ട്ട് അധികൃതര്‍ക്ക് അയക്കുകയായിരുന്നു. ഇത് കണക്കിലെടുത്താണ് സ്‌കൂള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും നടപ്പിലാക്കാതെ സ്‌കൂള്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ച് സ്‌കൂള്‍ രണ്ടാഴ്ച കൈകാട്ടിയിലേക്ക് മാറ്റാന്‍ പാടില്ല എന്ന് സ്റ്റേ വാങ്ങി. ഹൈക്കോടതി സ്‌റ്റേ ഉത്തരവ് നല്‍കുന്നതിന് മുന്നേ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സ്‌കൂളിന്റെ പ്രവര്‍ത്തനം കൈകാട്ടിയില്‍ തുടങ്ങി. ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിലെ ബില്‍ഡിംഗ് ഡിവിഷനിലെ എഞ്ചിനീയര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുവാനും ഉത്തരവിട്ടിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ശുചിമുറിയോ, കുടിവെള്ള സൗകര്യമോ ഇല്ല. മിക്ക കെട്ടിടങ്ങളുടെ ചുമരും മേല്‍ക്കൂരയും ഏത് സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുത്ത് പഴയ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

Kerala

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

Kerala

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.