Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വെറ്ററിനറി സര്‍വ്വകലാശാലയെ തകര്‍ക്കാന്‍ എസ്എഫ്‌ഐ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 09:18 pm IST
in Wayanad

കല്‍പ്പറ്റ:കേരള വെറ്ററിനറി സ ര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ മെറിറ്റിലുള്ള ബിവിഎസ്‌സി സീറ്റുകള്‍ കൂട്ടിയതിന് കേരളാ ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കി. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. നിലവില്‍ വെറ്ററിനറി സര്‍വ്വകലാശാല മാത്രമാണ് വെറ്ററിനറി ബിരുദത്തിനുള്ള കോഴ്‌സുകള്‍ കേരളത്തില്‍ നടത്തുന്നത്. ഈ കോഴ്‌സിനുള്ള എല്ലാം സീറ്റുകളും സര്‍ക്കാര്‍ സീറ്റുകളാണ്. എസ്എഫ്‌ഐ നീക്കംവഴി 35ഓളം സര്‍ക്കാര്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ബിരുദകോഴ്‌സില്‍ പ്രവേശനം പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളും വെട്ടിലാകും.

മൃഗസംരക്ഷണ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന മൃഗ ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍വ്വകലാശാല സീറ്റുകള്‍ കൂട്ടിയത്. എന്നാല്‍ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എതിര്‍ത്തത്. ഇതിന്റെ പേരില്‍ കോളേജില്‍ സമര പരമ്പര തന്നെ നടന്നു. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ സീറ്റ് വര്‍ദ്ധിപ്പിച്ചതിന് യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സര്‍വ്വകാലാശാലയിലെ ചില ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും തമ്മില്‍ നടന്ന ഒത്തുകളിമൂലമാണ് കോടതി വിധി ഇത്തരത്തിലായത്. ഇടക്കാല വിധിക്കെതിരെ നീക്കം നടത്തുന്നുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി സുനില്‍കുമാര്‍ ഇടപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ വിഎച്ച്എസ്‌സി വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാല നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുമായി അധികമായി വിഭാവന ചെയ്ത പത്ത് സീറ്റുകള്‍ റദ്ദ് ചെയ്ത് സപ്തംബര്‍ 27ന് സര്‍വ്വകലാശാല ഉത്തരവിറക്കി. കോളേജിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നതോടൊപ്പം സ്ഥാപനത്തെ തൃശ്ശൂര്‍ ജില്ലയിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.

95 ശതമാനം വിദ്യാര്‍ത്ഥികളും അന്യജില്ലക്കാരായതിനാ ല്‍ വിദ്യാര്‍ത്ഥിസമരങ്ങളും വിജയിക്കുന്നു. ക്യാമ്പസിലെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചെന്നൈ ഹരിതട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിട്ടുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച താമസസൗകര്യമാണ് സ ര്‍വ്വകലാശാല ഒരുക്കിയിരിക്കുന്നത്. പ്രതിമാസം നാലുലക്ഷംരൂപ വാടകനല്‍കി വിദ്യാര്‍ത്ഥികളെ ഫഌറ്റുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. പ്രതിമാസം മൂന്ന് ലക്ഷംരൂപ ചിലവില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒരു സര്‍വ്വകലാശാലയിലും കേട്ടുകേഴ്‌വി പോലുമില്ലാത്ത സൗകര്യങ്ങള്‍ ഒരുക്കിയിട്ടും എസ്എഫ്‌ഐക്കാര്‍ കോളേജില്‍ അഴിഞ്ഞാടുകയാണ്. സ്ഥലം എംഎല്‍എയും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. ക്യാമ്പസ് വിപുലീകരണത്തിന് നാലുകോടി അനുവദിച്ചെങ്കിലും അത് ചിലവഴിക്കാതെ സര്‍ക്കാരിലേക്ക് തിരിച്ചടച്ചിരിക്കുകയാണ്. ഹരിത ട്രൈബ്യൂണലിന്റെ കേസിലും സര്‍വ്വകലാശാല ലീഗല്‍സെല്‍ മെല്ലെപോക്ക് തുടരുകയാണ്. സര്‍വ്വകലാശാല ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരെല്ലാം അധികചുമതല നോക്കുന്നവരാണ്. സ്ഥിരനിയമനമില്ലാത്തതാണ് പ്രധാനശാപം. ജോലി പരിചയമോ പ്രാവീണ്യമോ സീനിയോറിറ്റിയോ നോക്കാതെ ഇഷ്ടംപോലെയാണ് ഇവിടുത്തെ നിയമനം. വൈസ് ചാന്‍സിലര്‍ നിയമനംപോലും ഇതുവരെ നടന്നില്ല. ഇത്തരത്തിലായാല്‍ സര്‍വ്വകലാശാല വൈകാതെ വയനാടിന് നഷ്ടമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

പുതിയ വാര്‍ത്തകള്‍

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.