Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കടത്തനാട്ടിലെ മാര്‍ക്‌സിസ്റ്റ് കൊലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 10:15 pm IST
inKozhikode

കോഴിക്കോട്: മാര്‍ക്‌സിസ്റ്റ് ഫാസിസ്റ്റ് അക്രമ രാഷ്‌ട്രീയവാഴ്ചയുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ കോഴിക്കോടിന്റെ മണ്ണിലേക്ക് ജനരക്ഷായാത്ര 7ന് എത്തുകയാണ്. സിപിഎം കൊലക്കത്തിക്ക് ഇരയായ നിരവധി സാധാരണക്കാരുടെ രക്തംകൊണ്ട് ചുവന്ന മണ്ണാണിത്. സിപിഎം കൊലക്കത്തിക്കിരയാവാത്ത ഒരു പാര്‍ട്ടിക്കാരുമില്ല ഈ ജില്ലയില്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നാദാപുരം കലാപത്തിന്റെ ചോരപ്പാടുകള്‍ ഈ മണ്ണില്‍ ഉണങ്ങാതെ കിടക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിനായി നടത്തിയ ധര്‍ണ്ണയില്‍ അനൂപ് എന്ന തെയ്യം കലാകാരനെ കല്ലെറിഞ്ഞുകൊന്ന വിവാദസംഭവം മുതല്‍ ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകം വരെ കഴുകിയാല്‍ തീരാത്ത പാപക്കറയാണ് സിപിഎം നേതാക്കളുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ മായാതെ കിടക്കുന്നത്.

പാവപ്പെട്ട ഒരു കര്‍ഷകത്തൊഴിലാളിയെ വെടിവെച്ചു കൊന്നുകൊണ്ടാണ് സിപിഎം ക്രൂരത ആര്‍എസ്എസ്സിനെതിരെ തിരിഞ്ഞത്. പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന സിപി എം പ്രമാണിമാര്‍ വളയത്തെ കാലിക്കൊളമ്പില്‍ നിഷ്‌കളങ്കനായ പൊക്കന്‍ എന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയെ വെടിവെച്ചു കൊന്നു.

1981 സപ്തംബര്‍ 14ന് പട്ടാപ്പകലായിരുന്നു ആ അറുംകൊല നടന്നത്. തലേദിവസം ചായക്കടയില്‍ ഉണ്ടായിരുന്ന ചെറിയ രാഷ്‌ട്രീയ തര്‍ക്കമാണ് രക്തദാഹികള്‍ കൊലപാതകത്തിലേക്ക് എത്തിച്ചത്. തലപ്പൊയിലിലെ കുനിയില്‍ പൊക്കന്‍ (27) ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ഏതെങ്കിലും രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്കോ സംഘര്‍ഷങ്ങള്‍ക്കോ ഇടംകൊടുക്കാതെ നാട്ടുകാരെ എല്ലാവരെയും ഒരേപോലെ സ്‌നേ ഹിച്ച സാധാരണ ഗ്രാമീണന്‍. തലേദിവസം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ഭീഷണി ഉണ്ടായിട്ടും പണിക്ക് പോകാന്‍ തന്നെ പൊക്കന്‍ തയ്യാറായി.

രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന് പട്ടിണിയില്ലാതെ കഴിയാന്‍, കുടുംബം പുലര്‍ ത്താന്‍ ഒഴിവില്ലാതെ പാടുപെടുകയായിരുന്നു പൊക്കന്‍. കാലിക്കൊളമ്പിലേക്ക് കൂലിപ്പണിക്ക് പോയതായിരുന്നു പൊക്കന്‍. കര്‍ഷകത്തൊഴിലാളിയെ വെട്ടിവീഴ്‌ത്തിയതിനുശേഷം വെടിവെച്ചു കൊന്നുകൊണ്ടാണ് സിപിഎം ക്രൂരത ‘വര്‍ഗ്ഗ’ വിപ്ലവം പൂര്‍ത്തിയാക്കിയത്.

അനാഥരായ പറക്കമുറ്റാത്ത രണ്ട് കുട്ടികളെ പോറ്റിവളര്‍ത്താന്‍ ഭാര്യ ജാനു ഏറെ പാടുപെട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ പിന്തുണയും സഹകരണവുമാണ് ജാനുവിന് ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനായത്.

അടിയന്തരാവസ്ഥക്ക് ശേഷം നാദാപുരം മേഖലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിനുണ്ടായ മുന്നേറ്റമാണ് മാര്‍ക്‌സിസ്റ്റുകളെ വിറളിപിടിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് കൊലക്കത്തി ആദ്യമായി ഉയര്‍ന്നത് വളയത്തെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളിക്ക് നേരെയായിരുന്നു. പൊക്കന്‍ ചെയ്ത ഏക കുറ്റം സിപിഎമ്മുകാരനാവുന്നതിന് പകരം ബിജെപിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ്. വളയത്തെ സിപിഎം പ്രമാണിമാര്‍ക്ക് മുമ്പില്‍ മാപ്പര്‍ഹിക്കാത്ത കുറ്റമായിരുന്നു അത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.