Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അപകടക്കെണിയൊരുക്കി റോഡുകള്‍: കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 09:12 pm IST
inThrissur

തൃശൂര്‍: ദേശീയപാതയടക്കം ജില്ലയിലെ റോഡുകളെല്ലാം തകര്‍ന്ന് ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. മഴകൂടിയെത്തിയതോടെ റോഡിലെ ചെറിയ കുഴികളെല്ലാം വലിയ ഗര്‍ത്തങ്ങളായി മാറിയിരിക്കുകയാണ്. റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും ഒപ്പം സമയ നഷ്ടവും ധനഷ്ടവും ഇന്ധന നഷ്ടവും ആരോഗ്യ നഷ്ടവും ഉണ്ടാകാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് കാല്‍നടയായി യാത്രചെയ്യേണ്ട ഗതികേടിലാണ്.

വേഗതയില്‍ വരുന്ന വാഹനങ്ങള്‍ റോഡിലെ കുഴി ഒഴിവാക്കുന്നതിന് വേണ്ടി തിരിക്കുന്ന സമയത്താണ് പൊതുനിരത്തുകള്‍ പലപ്പോഴും കുരുതിക്കളമാകുന്നത്.

അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇതിന് പരിഹാരം കാണേണ്ട അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചേറ്റുവ -ഗുരുവായൂര്‍ റോഡ്, വാടാനപ്പള്ളിയില്‍ നിന്ന് തൃപ്രയാറിലേക്കുള്ള റോഡ്, തൃശൂര്‍ -കുറ്റിപ്പുറം റോഡ്, മണ്ണുത്തി -വടക്കാഞ്ചേരി ദേശീയപാത തുടങ്ങിയ പ്രധാന റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്.

ചേറ്റുവയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ചെളിക്കുളമായ നിലയിലാണ്. ഇരുചക്രവാഹനങ്ങള്‍ റോഡിലെ കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ രാത്രിയില്‍ വരുന്ന ഇരുചക്രവാഹനങ്ങളാണ് കുഴികളില്‍ വീഴുന്നത്. രാത്രികാലങ്ങളിലെ വെളിച്ചക്കുറവും അപകടകാരണമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

റോഡ് നിര്‍മ്മാണത്തിലെ അപാകതയെ തുടര്‍ന്നാണ് വാടാനപ്പള്ളി -തൃപ്രയാര്‍ റോഡ്തകര്‍ന്നിരിക്കുന്നത്. റീടാറിംഗ് ജോലികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നതിന് പിന്നില്‍ അശാസ്ത്രീയായ നിര്‍മ്മാണം തന്നെയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പലഭാഗത്തും ടാറീംഗ് ഇളകിമാറിയതിനെ തുടര്‍ന്ന് റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന് താറുമാറായിക്കിടക്കുന്ന റോഡുകളുടെ അറ്റക്കുറ്റപ്പണികള്‍ അടിയന്തരമായി നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മക്കിറക്കി തടിതപ്പുന്നു

റോഡ് തകര്‍ന്നാല്‍ അവിടെ ക്വാറി വേസ്റ്റ് (മക്ക്) ഇറക്കി തടിതപ്പുന്ന രീതിയാണ് കരാറുകാരുടെത്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെടുമ്പോള്‍ മെറ്റലിട്ട് റീടാറിംഗ് നടത്തേണ്ട സ്ഥാനത്ത് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യംവെച്ചാണ് ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴിമൂടി പണം പോക്കറ്റിലാക്കുന്നത്. വലിയ പാറയടക്കം റോഡിലേക്ക് നിരത്തുന്നത് വാഹനയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

പിന്നില്‍ വകുപ്പിന്റെ

അനാസ്ഥ

റോഡുകള്‍ വേഗത്തില്‍ തകരുന്നതിന് പ്രധാനകാരണം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാവാറില്ല.

റോഡുനിര്‍മ്മാണം പൂര്‍ത്തിയായി ആഴ്ചകള്‍ കഴിയുന്നതിന് മുന്നേ തന്നെ തകരുന്ന സ്ഥിതിയാണ് നിലവില്‍. ഇതിന് പിന്നില്‍ കരാറുകാരും ഉദ്യോസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടില്‍ ഉണ്ടാകുന്ന അഴിമതിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

റോഡുകളുടെ നിര്‍മ്മാണത്തില്‍ വീഴ്ചവരുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.