Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റോഡുകള്‍ തകരുന്നു ഗതാഗതക്കുരുക്ക് വളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 08:34 pm IST
inPathanamthitta

കോഴഞ്ചേരി: കോളേജ് ജംഗ്ഷന്‍ മുതല്‍ പഴയതെരുവ് വരെ കുണ്ടും കുഴിയും ഗതാഗത കുരുക്കും. ജനം വലയുന്നു. റാന്നിയില്‍ നിന്നും കോഴഞ്ചേരിയിലേക്ക് വരുന്ന കോളേജ് ജംഗ്ഷന്‍ മുതല്‍ ആരംഭിക്കുന്ന വണ്‍വേ റോഡില്‍ പാമ്പാടിമണ്‍ വരെയുള്ള ഭാഗമാണ് വാരിക്കുഴികളായി മാറിയത്. ഈ കുഴികളില്‍ ഇഷ്ടികപ്പൊടി ഇട്ട് നികത്തിയിരുന്നു. മഴ പെയ്ത് ഇഷ്ടിക പൊടികള്‍ ഒലിച്ചുപോയി വീണ്ടും കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ ഭാഗത്ത് കുഴികള്‍ രൂപപ്പെട്ട് മലിനജലം കെട്ടിക്കിടക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇരുചക്രവാഹനങ്ങളും യാത്രക്കാരുംകുഴിയില്‍ ചാടി അപകടത്തിലാകുന്ന നിത്യസംഭവമായി മാറി. വണ്‍വേ തെറ്റിച്ചുവരുന്ന വാഹനങ്ങളെ പിടികൂടി പെറ്റിക്കേസെടുക്കുവാന്‍ പോലീസ് വകുപ്പ് ജാഗ്രതയിലുമാണ്.

പാമ്പാടിമണ്‍ മുതല്‍ പഴയതെരുവ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നിയന്ത്രണമില്ലാതെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഇത് മൂലം ഇതുവഴി കാല്‍നടയാത്രക്കാര്‍്ക്കുപോലും സഞ്ചരിക്കുവാന്‍ വളരെയധികം പ്രയാസം നേരിടുന്നുണ്ട്.

കോഴഞ്ചേരി ബസ് സ്റ്റാന്റില്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടികിടക്കുവാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇതിന്റെ പുനരുദ്ധാരണം കടലാസുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

ടൗണില്‍ കേശവന്‍ സ്‌ക്വയറിന ്‌സമീപം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടും മാസങ്ങളായി. ഇവിടെ ബസ് സ്‌റ്റോപ്പിലും റോഡിന്റെ ഇരുവശങ്ങളിലും മലിന ജലം കെട്ടികിടക്കുന്നതുമൂലം യാത്രക്കാരനെ കയറ്റുന്നതിനായി ബസുകള്‍ റോഡിന് നടുക്കുനിര്‍ത്തുന്നത് ഗതാഗതകുരുക്കിന് കാരണമാകുന്നു. ഇതിനു പരിഹാരം കാണാന്‍ ശ്രമിച്ചതിന്റെ പേരില്‍ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയതായി ആക്ഷേപം ഉണ്ട്. ഇവിടെ വെള്ളക്കെട്ടുമൂലമുണ്ടായ കുഴികളില്‍ ഇഷ്ടിക പൊടിയിട്ട് കുഴികള്‍ മൂടാന്‍ ്ശ്രമിക്കുകയും അതിന്റെ പേരില്‍ മാധ്യമവാര്‍ത്തകളിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കുഴികള്‍ മൂടി ഏതാനും മണിക്കൂറിനുള്ളില്‍ പെയ്ത മഴയില്‍ ഇഷ്ടിക പൊടി ഒലിച്ചുപോയി വീണ്ടും കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ കുഴികളില്‍ വാഹനങ്ങള്‍ ചാടുകയും കാല്‍നടയാത്രക്കാരുടെയും തൊട്ടടുത്ത കടകളിലേക്കും മലിന ജലം തെറിച്ചുവീഴുന്നത് നിത്യ കാഴ്ചയാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ അടിയന്തിര നടപടിയുണ്ടാവുകയും കുഴികളുടെയും വെള്ളക്കെട്ടിനും പരിഹാരം ഉണ്ടായില്ലെങ്കില്‍ വരും ദിനങ്ങളില്‍ കോഴഞ്ചേരിയിലെ ഗതാഗത കുരുക്ക് രൂക്ഷമാകും.

അടൂര്‍: ആറ് കോടി തൊണ്ണൂറ് ലക്ഷം രൂപ ചിലവിട്ട് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡ് തകര്‍ന്ന് തരിപ്പണമായി. നെല്ലിമുട്ടിപ്പടി മുതല്‍ കരുവാറ്റ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള റോഡിലാണ്തകര്‍ന്ന് തരിപ്പണമായത്. നിര്‍മ്മാണം നടത്തി ഒരു വര്‍ഷമായപ്പോഴേക്കും റോഡ് തകരാന്‍ തുടങ്ങി. മൂന്ന് വര്‍ഷം വരെയുള്ള അറ്റകുറ്റപ്പണി കരാറുകാരന്‍ ആണ് ചെയ്യെണ്ടതാണ്.

റോഡ് പണി നടക്കുമ്പോള്‍ തന്നെ വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. ബിഎംആന്റ് ബിസി സാങ്കേതിക നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം ടാര്‍ മിക്‌സിംഗിലും അപാകത സംഭവിച്ചതായി ആരോപണം ഉണ്ട്. നിര്‍മാണം പൂര്‍ത്തിയായി 3 വര്‍ഷം പിന്നിടുമ്പോഴേക്കും വാഹനങ്ങള്‍ ഒരു കുഴിയില്‍ നിന്ന് മറ്റൊരു കുഴിയില്‍ ചാടി ഇഴഞ്ഞ് നിങ്ങേണ്ട അവസ്ഥയാണ്.

ഇതോടെ നഗരത്തില്‍ തീര്‍ത്താല്‍ തീരാത്ത ഗതാഗത കുരുക്കും രൂപം കൊണ്ടു. ഇരുചക്ര മുച്ചക്ര വാഹന യാത്രികരാണ് ഈ കുഴിയില്‍പെട്ട് വലയുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് രൂപ കുഴിയടപ്പിന് ചിലവായി. അടയ്‌ക്കുന്ന കുഴികള്‍ തൊട്ടടുത്ത ദിവസം തന്നെ പൂര്‍വസ്ഥിതി പ്രാപിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ശനിയാഴ്ച നടത്തിയ കുഴിയപ്പെ് പ്രഹസനമായി മാറി.

പുത്തന്‍ സാങ്കേതിക വിദ്യയുടെ ഭാഗമായി ഒട്ടിക്കല്‍ സംവിധാനത്തിലൂടെയാണ് കുഴി നികത്തിയത് ടാര്‍ പോലെയുള്ള മിശ്രിതം കുഴിയില്‍ തളിച്ച് മെറ്റല്‍ നിരത്തി അതിന് മുകളില്‍ പൊടി വിതറിയാണ് കുഴിയടപ്പ്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അടച്ച കുഴികളെല്ലാം തന്നെ അതിലും വലിയ കുഴികളായി മാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.