Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കി: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 08:17 pm IST
in Pathanamthitta

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി സൂചന. ജില്ലയിലെ പ്രധാന ഇടനിലക്കാരനായ ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗം കഞ്ചാവ് കേസില്‍ ഇന്നലെ പടിയിലായി.ഇരവിപേരൂര്‍ തോട്ടപ്പുഴ ഞാറ്റുകാലയില്‍ വീട്ടില്‍ ആദര്‍ശ്(22)നെയാണ് എക്‌സൈസ് സംഘം പിടികൂടി.ഇരവിപേരൂര്‍ സ്റ്റേഡിയത്തിന് സമീപത്ത്‌നിന്നാണ് ഇയാളെ പിടികൂടിയത്.പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ആദര്‍ശ്.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.

മല്ലപ്പള്ളിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇടത് നേതാവ് സമാനകേസില്‍ പിടിയിലായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗംവും പോലീസ് പിടിയിലായത്.കടപ്ര ആലന്തുരുത്തിയില്‍ കഴിഞ്ഞ ലഹരമാഫയ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.പിആര്‍എഫ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ ഇത്തരക്കാര്‍ വിലസുന്നതായി നാട്ടുകാര്‍ പരാതിപറഞ്ഞു.

കൗമാരക്കാരായ വിദ്യാര്‍ത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് മാഫിയകളുടെ പ്രധാന ഇരകള്‍.കഞ്ചാവ് കടത്തിയ കേസില്‍ കഞ്ചാവടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ എത്തിക്കുന്നത്. വന, മലയോര മേഖലകളിലും പട്ടണങ്ങളിലും മാഫിയകളുടെ കണ്ണികള്‍ സജീവമാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും എക്‌സൈസ് വകുപ്പ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.തിരുവല്ല, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളേയും ലഹരിമരുന്ന് കടത്തിനായി മാഫിയകള്‍ ഉപയോഗിക്കുന്നു. അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന ആളിനേയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ രണ്ടിടത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നതും കണ്ടെത്തിയിരുന്നു.പുതുതലമുറ ബിയറിനും മദ്യത്തിനും അപ്പുറം ലഹരിക്കായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ചാകരയാകുന്നത്. സിഗരറ്റിലും ബീഡിയിലും നിറച്ച് പുകവലിക്കാന്‍ കഴിയുന്ന ലഹരി വസ്തുക്കളാണ് യുവാക്കള്‍ക്ക് കുടുതല്‍ ഹരം. കഞ്ചാവിന് പുറമെ ചില മിശ്രിതങ്ങളും പുകവലിക്കാനായി ലഭ്യമാണ്. 300 രൂപ മുതല്‍ മുകളിലേക്ക് വില ഈടാക്കുന്ന ഒരു ഡോസ് മിശ്രിതം സിഗരറ്റില്‍നിറച്ച് വലിച്ചാല്‍ മൂന്നുപേര്‍ക്കുവരെ ലഹരി ലഭിക്കുമെന്നാണ് പറയുന്നത്.

എട്ടുമുതല്‍ പത്ത് മണിക്കൂര്‍വരെ ഇതിന്റെ കിക്ക് നിലനില്‍ക്കും എന്നതും യുവാക്കളെ ഇതിന് അടിമകളാക്കുന്നു.ലഹരി ഉപയോഗിക്കുമ്പോള്‍ കണ്ണ് ചുവക്കാതിരിക്കാന്‍ ഒഴിക്കുവാനുള്ള മരുന്നും ലഹരിമാഫിയകള്‍തന്നെ നല്‍കുമത്രേ. ടൗണുകളിലൂടെ ബൈക്കുകളില്‍ ഭ്രാന്തമായ വേഗത്തില്‍ പായുന്ന യുവാക്കളിലേറെയും ഇത്തരം ലഹരിക്ക് അടിമകളാണെന്നും സൂചന. മദ്യപിച്ചാല്‍ പരിശോധനകളില്‍ പിടിക്കപ്പെടുമെങ്കില്‍ ഇത്തരം ലഹരിമരുന്നുകള്‍ ഉപയോഗിച്ചവരെ കണ്ടുപിടിക്കാന്‍ കഴിയില്ല.

ബിയറില്‍ ചേര്‍ത്ത് കഴിച്ചാല്‍ മത്തടിക്കുന്ന വേദന സംഹാരിയുടെ ഗണത്തില്‍പെട്ട ക്യാപ്‌സൂളുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുലഭം.ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് വ്യാപകമായതോടെയാണ് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും കൂടിയത്. പലതരം ലഹരി വസ്തുക്കള്‍ ഇത്തരം തൊഴിലാളികള്‍ നാട്ടില്‍നിന്ന് ഇവിടേക്ക് എത്തിക്കുന്നു. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള മിക്ക പുകയില ഉത്പന്നങ്ങളും നാട്ടില്‍പുറത്തെ പെട്ടിക്കടകളിലടക്കം ലഭ്യമാണുതാനും.വിദ്യാര്‍ത്ഥികളെ വലയിലാക്കാനായി ലഹരി അടങ്ങിയ മിഠായികള്‍, പാനീയങ്ങള്‍, വിവിധതരം പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയും മാഫിയകള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നു..മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ്മാഫിയ പിടിമുറുക്കുന്നത്.ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കി:

ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി സൂചന. ജില്ലയിലെ പ്രധാന ഇടനിലക്കാരനായ ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗം കഞ്ചാവ് കേസില്‍ ഇന്നലെ പടിയിലായി.ഇരവിപേരൂര്‍ തോട്ടപ്പുഴ ഞാറ്റുകാലയില്‍ വീട്ടില്‍ ആദര്‍ശ്(22)നെയാണ് എക്‌സൈസ് സംഘം പിടികൂടി.ഇരവിപേരൂര്‍ സ്റ്റേഡിയത്തിന് സമീപത്ത്‌നിന്നാണ് ഇയാളെ പിടികൂടിയത്.പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ആദര്‍ശ്.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.

മല്ലപ്പള്ളിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇടത് നേതാവ് സമാനകേസില്‍ പിടിയിലായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗംവും പോലീസ് പിടിയിലായത്.കടപ്ര ആലന്തുരുത്തിയില്‍ കഴിഞ്ഞ ലഹരമാഫയ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.പിആര്‍എഫ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ ഇത്തരക്കാര്‍ വിലസുന്നതായി നാട്ടുകാര്‍ പരാതിപറഞ്ഞു.

കൗമാരക്കാരായ വിദ്യാര്‍ത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് മാഫിയകളുടെ പ്രധാന ഇരകള്‍.കഞ്ചാവ് കടത്തിയ കേസില്‍ കഞ്ചാവടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ എത്തിക്കുന്നത്. വന, മലയോര മേഖലകളിലും പട്ടണങ്ങളിലും മാഫിയകളുടെ കണ്ണികള്‍ സജീവമാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും എക്‌സൈസ് വകുപ്പ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.തിരുവല്ല, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളേയും ലഹരിമരുന്ന് കടത്തിനായി മാഫിയകള്‍ ഉപയോഗിക്കുന്നു. അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന ആളിനേയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ രണ്ടിടത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നതും കണ്ടെത്തിയിരുന്നു.പുതുതലമുറ ബിയറിനും മദ്യത്തിനും അപ്പുറം ലഹരിക്കായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ചാകരയാകുന്നത്. സിഗരറ്റിലും ബീഡിയിലും നിറച്ച് പുകവലിക്കാന്‍ കഴിയുന്ന ലഹരി വസ്തുക്കളാണ് യുവാക്കള്‍ക്ക് കുടുതല്‍ ഹരം. കഞ്ചാവിന് പുറമെ ചില മിശ്രിതങ്ങളും പുകവലിക്കാനായി ലഭ്യമാണ്. 300 രൂപ മുതല്‍ മുകളിലേക്ക് വില ഈടാക്കുന്ന ഒരു ഡോസ് മിശ്രിതം സിഗരറ്റില്‍നിറച്ച് വലിച്ചാല്‍ മൂന്നുപേര്‍ക്കുവരെ ലഹരി ലഭിക്കുമെന്നാണ് പറയുന്നത്.

എട്ടുമുതല്‍ പത്ത് മണിക്കൂര്‍വരെ ഇതിന്റെ കിക്ക് നിലനില്‍ക്കും എന്നതും യുവാക്കളെ ഇതിന് അടിമകളാക്കുന്നു.ലഹരി ഉപയോഗിക്കുമ്പോള്‍ കണ്ണ് ചുവക്കാതിരിക്കാന്‍ ഒഴിക്കുവാനുള്ള മരുന്നും ലഹരിമാഫിയകള്‍തന്നെ നല്‍കുമത്രേ. ടൗണുകളിലൂടെ ബൈക്കുകളില്‍ ഭ്രാന്തമായ വേഗത്തില്‍ പായുന്ന യുവാക്കളിലേറെയും ഇത്തരം ലഹരിക്ക് അടിമകളാണെന്നും സൂചന. മദ്യപിച്ചാല്‍ പരിശോധനകളില്‍ പിടിക്കപ്പെടുമെങ്കില്‍ ഇത്തരം ലഹരിമരുന്നുകള്‍ ഉപയോഗിച്ചവരെ കണ്ടുപിടിക്കാന്‍ കഴിയില്ല.

ബിയറില്‍ ചേര്‍ത്ത് കഴിച്ചാല്‍ മത്തടിക്കുന്ന വേദന സംഹാരിയുടെ ഗണത്തില്‍പെട്ട ക്യാപ്‌സൂളുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുലഭം.ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് വ്യാപകമായതോടെയാണ് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും കൂടിയത്. പലതരം ലഹരി വസ്തുക്കള്‍ ഇത്തരം തൊഴിലാളികള്‍ നാട്ടില്‍നിന്ന് ഇവിടേക്ക് എത്തിക്കുന്നു. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള മിക്ക പുകയില ഉത്പന്നങ്ങളും നാട്ടില്‍പുറത്തെ പെട്ടിക്കടകളിലടക്കം ലഭ്യമാണുതാനും.വിദ്യാര്‍ത്ഥികളെ വലയിലാക്കാനായി ലഹരി അടങ്ങിയ മിഠായികള്‍, പാനീയങ്ങള്‍, വിവിധതരം പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയും മാഫിയകള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നു..മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ്മാഫിയ പിടിമുറുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.