Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സരം കടുത്തു; സംഘാടനം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 09:34 pm IST
inAlappuzha

 

 

ആലപ്പുഴ: പുന്നമടക്കായലിന്റെ ഇരു കരകളെയും അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാഴ്‌ത്തിയ മത്സരങ്ങളാണ് ഇന്നലെ നടന്നത്. എന്നാല്‍ സംഘാടനത്തിലെ പാകപ്പിഴ 65-ാമത് നെഹ്‌റുട്രോഫി ജലോത്സവത്തിന്റെ നിറം കെടുത്തി.

ഒന്നരമണിക്കൂര്‍ വൈകിയാണ് ഫൈനല്‍ മത്സരം നടന്നത്. രാവിലെ 11ന് മത്സരം ആരംഭിച്ചതു തന്നെ അഞ്ചരയ്‌ക്കു മുമ്പ് സമ്മാനദാനം വരെ നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ടിങ് ഉപകരണത്തിന്റെ തകരാറുകളും വള്ളക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംഘാടനത്തിലെ പിഴവും മൂലം മത്സരക്രമം അലങ്കോലപ്പെട്ടു.

എന്നാല്‍ ഇതിന്റെയെല്ലാം കുറവു നികത്തുന്നതായിരുന്നു ഫൈനല്‍ മത്സരം. ഫോട്ടോ ഫിനിഷില്‍ ഫലം പ്രഖ്യാപിക്കേണ്ടി വന്നു. മുന്‍ വര്‍ഷം 4.22.10 മിനിട്ടിലാണ് കാരിച്ചാല്‍ ജേതാവായത്. എന്നാല്‍ ഇത്തവണ ഫൈനലില്‍ പ്രവേശിച്ച മുഴുവന്‍ വള്ളങ്ങളും ഇതിലും കുറഞ്ഞ സമയത്തിനകം ഫിനിഷ് ചെയ്തു എന്നത് മത്സരത്തിന്റെ കാഠിന്യം വ്യക്തമാക്കി.

അപ്രതീക്ഷിത മുന്നേറ്റമായിരുന്നു ഗബ്രിയേലിന്റേത്. പായിപ്പാട് ചുണ്ടനും കാരിച്ചാല്‍ ചുണ്ടനുമായിരുന്നു ആരാധകരേറെ. ഇത് സാധൂകരിക്കുന്ന മത്സരമായിരുന്നു ഹീറ്റ്‌സ് മത്സരങ്ങളില്‍ ഇരു ചുണ്ടനുകളും കാഴ്ചവച്ചത്. എന്നാല്‍ ഫൈനലില്‍കളി മാറി.

ഗബ്രിയേല്‍ ചുണ്ടനിലൂടെ എറണാകുളം ജില്ലക്കാര്‍ ആദ്യ കിരീടം ചൂടി. ആലപ്പുഴ, കോട്ടയം ജില്ലകളുടെ കുത്തകയായിരുന്ന നെഹ്‌റുട്രോഫി ഇടക്കാലങ്ങളില്‍ കൊല്ലം ജില്ലക്കാര്‍ സ്വന്തമാക്കിയിരുന്നു. ഫൈനല്‍ മത്സരം ഇരുട്ടില്‍ നടത്തേണ്ടി വന്നത് സംഘാടനത്തിലെ വീഴ്ചമൂലമാണ്.

വൈകിയതിനാല്‍ ഫൈനല്‍ മത്സരം ദൃക്‌സാക്ഷി വിവരണം ചെയ്യാന്‍ ആകാശവാണി തയ്യാറായില്ല. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ക്കിടെ സ്റ്റാര്‍ട്ടിങ് സംവിധാനം ശരിയാക്കാന്‍ അരമണിക്കൂറിലേറെ വേണ്ടിവന്നു. ഒടുവില്‍ ഇത് ഉപേക്ഷിച്ച് പരമ്പരാഗത രീതിയിലാണ് മത്സരം ആരംഭിച്ചത്.

ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മത്സരം നാലുതവണ മുടങ്ങി. ഒരുതവണ വള്ളം കുറുകെയിട്ട് തുഴച്ചിലുകാര് പ്രതിഷേധിക്കുകയും ചെയ്തു. മന്ത്രി തോമസ ഐസക്, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തേര്‍ഡ് ലൂസേഴ്‌സ് ഫൈനലിലായിരുന്നു സംഭവം. മത്സരിക്കാന്‍ ദേവസ് വളളം എത്താതിരുന്നതിനെത്തുടര്‍ന്ന് മൂന്നു വള്ളങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഫൈനല്‍ നടത്തുകയായിരുന്നു. ഒടുവില്‍ ഇവര്‍ വള്ളം ട്രാക്കിനു കുറുകെയിട്ട് പ്രതിഷേധിക്കുകയായിരുന്നു.

കലാശപ്പോരാട്ടവും ഫൗള്‍ സ്റ്റാര്‍ട്ടു മൂലം ഒരു ഡസിനിലേറെ തവണ റദ്ദാക്കേണ്ടി വന്നു. മുന്‍ എംഎല്‍എ, കെ.കെ. ഷാജു, എ.വി. മുരളി എന്നിവരായിരുന്നു മുഖ്യ സ്റ്റാര്‍ട്ടര്‍മാര്‍. മത്സരങ്ങള്‍ വൈകിയതിനെത്തുടര്‍ന്ന് കാണികള്‍ മൊബൈല്‍ ഫോണില്‍ ലൈറ്റു തെളിച്ചു പ്രതിഷേധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Kerala

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.