Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാജയോഗത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:29 pm IST
inSamskriti

അമ്മയുമായുള്ള സംസര്‍ഗം മൂലം കൃഷ്ണഭഗത്തിന്റെ സ്വഭാവം വളരെയധികം മാറി. ജീവകാരുണ്യത്തോടു താല്പര്യം കൂടി. സാധുക്കളെ സഹായിക്കാനും, വിദ്യാഭ്യാസം കിട്ടാത്ത കുട്ടികള്‍ക്ക് പഠിക്കാനുള്ള ഫീസ് കൊടുക്കാനും അദ്ദേഹം തയ്യാറായി. അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. വഴിയാത്രക്കാര്‍ക്കായി സ്ഥലവും, തലച്ചുമട്ടുക്കാര്‍ക്ക് അത്താണിയും പണിതു. നഗരത്തിലെ റോഡുകളില്‍ വഴിവിളക്കുകളും, കുടിവെള്ള സൗകര്യങ്ങളും ഉണ്ടാക്കി. പക്ഷികള്‍ക്ക് തീറ്റ കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്തു. തലശ്ശേരിയിലെ ഇപ്പോഴത്തെ ബസ്സ്സ്റ്റാന്റ് നില്‍ക്കുന്ന സ്ഥലം ഭഗവാന്‍ നഗരസഭാ അധികാരികള്‍ക്ക് നല്‍കിയതാണ്. അന്നവിടെ സാധുക്കള്‍ക്കുള്ള വിശ്രമ സ്ഥലത്തിനാണ് കൊടുത്തത്. സാധുക്കള്‍ക്കുള്ള വിശ്രമകേന്ദ്രം അടുത്ത കാലംവരെ അവിടെ ഉണ്ടായിരുന്നു.

ഭഗവാന് 60 വയസ്സായ സമയത്ത് അദ്ദേഹത്തിന് കഠിനമായ പനി പിടിക്കപ്പെട്ടു. അദ്ദേഹം കിടപ്പിലായി. അമ്മ രാവും പകലും അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ട് അടുത്ത് ഉണ്ടായിരുന്നു.

അര്‍ദ്ധരാത്രിയില്‍ ഒരു ദിവസം അമ്മ ചുവന്ന നിറത്തിലുള്ള ഒരു വലിയ പ്രകാശം കണ്ടു. യമന്‍ ഭഗവാന്റെ നേരെ ഒരു കയര്‍ എറിയുന്നതായി അമ്മയ്‌ക്കു ദര്‍ശനമുണ്ടായി. അതേ സമയം ഭഗവാന്റെ മാറില്‍നിന്നും ഒരു പ്രകാശം പുറത്തു വന്നു. അത് മുകളിലേക്ക് നീങ്ങുന്നതായി കണ്ടു.

എന്താണ് സംഭവിക്കുന്നതെന്ന് അമ്മയ്‌ക്ക് പെട്ടന്നുതന്നെ മനസ്സിലായി. ഭഗവാനെ കൊണ്ടുപോകരുതെന്ന് യമരാജനോട് അമ്മ അപേക്ഷിച്ചു. ഉടന്‍തന്നെ ആ പ്രകാശം ഭഗവാനിലേക്ക് തന്നെ തിരിച്ചു വന്നു. യമധര്‍മ്മ രാജാവ് അമ്മയെ വന്ദിച്ച് അപ്രത്യക്ഷനായി.

ഭഗവാന്‍ ഒരു പുനര്‍ജന്മം കിട്ടിയതുപ്പോലെ കണ്ണുതുറന്നു. എന്താണ് സംഭവിച്ചതെന്ന് ഭഗവാനോട് ചോദിച്ചു. അദ്ദേഹം കുറെ ലോകങ്ങളിലൂടെ സഞ്ചരിച്ചതായി പറഞ്ഞു. പിന്നീട് ഭഗവാന്‍ കുറെക്കാലം കൂടി ജീവിച്ചു. 87-ാം വയസ്സില്‍ 1964 ലാണ് ഭഗവാന്‍ മഹാസമാധിയടഞ്ഞത്.

ബ്രഹ്മചര്യത്തില്‍ അധിഷ്ഠിതമായ വിവാഹജീവിതമായിരുന്നു അമ്മയുടേത്. പതിഭക്തിയുടെ സോപാനത്തില്‍ അമ്മ പൂര്‍ണ്ണമായും സമര്‍പ്പിച്ചിരുന്നു. സനാതന ധര്‍മ്മത്തിന്റെ ആദര്‍ശങ്ങളുടെ പുനര്‍ഭാവം അമ്മയില്‍ തിളങ്ങി നിന്നു. അമ്മയുടെ ഗൃഹം അതിഥി സല്‍ക്കാരത്തിന്റെ നിവാസകേന്ദ്രം അയിരുന്നു. അതേ സമയം ദിവ്യമായ ഒരു ക്ഷേത്രംപോലെയുമായിരുന്നു.

അമ്മ സാധനയുടെ നിഷ്ഠ വളരെയധികം പാലിച്ചിരുന്നു. രാവിലെ 3 മണിക്ക് ഉണരും. ഒരു ദിവസം തലേദിവസത്തെ പണിത്തിരക്കു മൂലമോ എന്തോ ഉണരാന്‍ കുറച്ച് സമയം വൈകി.

തന്റെ ലക്ഷ്യം കാണുന്നതുവരെ ഉറങ്ങാതിരിക്കാനുള്ള ഒരു ദൃഢനിശ്ചയം ഈ ചെറിയ വീഴ്ച മൂലമുണ്ടായ വേദന കൊണ്ട് അമ്മ എടുത്തത്തു. ദിവസവും ഒരു മധുരനാരങ്ങ മാത്രമായിരുന്നു അക്കാലത്ത് അമ്മയുടെ ഭക്ഷണം. ഗൃഹജോലികള്‍ എല്ലാം ഒരു കുറവും കൂടാതെ അമ്മ കൃത്യമായി ചെയ്തുകൊണ്ടിരുന്നു. ക്ഷീണത്തിന്റെയോ മറ്റു വയ്യായ്‌മയുടെയോ ഒരു ലക്ഷണവും അമ്മയുടെ മുഖത്ത് കണ്ടില്ല. ഉറക്കമില്ലാത്ത നീണ്ട ആറുമാസങ്ങള്‍ അങ്ങനെ കടന്നുപോയി.

അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവില്‍ അമ്മയുടെ മനസ്സ് രാജയോഗത്തില്‍ നിര്‍വികല്പസമാധി എന്നു വിളിക്കുന്ന ആ നിരുപാധിക ബോധതലത്തിലേയ്‌ക്ക് ആണ്ടിറങ്ങി. ശ്വാസോച്ഛ്വാസംപോലും നിശ്ചലമാക്കി 60 മണിക്കൂറുകള്‍ പരമശാന്തിയുടെ പ്രതിരൂപമായി അമ്മ ഇരുന്നരുളി. കണ്ണുതുറന്നപ്പോള്‍ കോദണ്ഡപാണിയായ അമ്മയുടെ ഇഷ്ടമൂര്‍ത്തി ശ്രീരാമചന്ദ്രന്‍ മുന്‍പില്‍ നില്‍ക്കുന്നതാണ് കണ്ടത്.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ.എന്‍.കെ. നമ്പൂതിരി. 9446323355)

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.