Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗള്‍ഫിലേക്ക് കടന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ബിജു വധം: അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 10:38 pm IST
in Kannur

കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് കക്കംപാറയിലെ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും സിപിഎം നീക്കം. അറസ്റ്റിലായ പ്രതികളോട് പരസ്പര വിരുദ്ധവും തെറ്റായതുമായ മൊഴിനല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത് സിപിഎമ്മുകാരനായ ഒരു അഭിഭാഷകനാണ്. തെറ്റായ മൊഴിയിലൂടെ പോലീസിനെ കബളിപ്പിച്ചതാണ് പ്രതികളില്‍ ഒരാള്‍ക്ക് വിദേശത്ത് കടക്കാന്‍ അവസരമൊരുക്കിയത്. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കില്‍ നിരപരാധികള്‍ കേസില്‍ കുടുങ്ങാനും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാനുമുള്ള സാഹചര്യമുണ്ടാകുമായിരുന്നു. എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ക്കൊപ്പം ശാസ്ത്രീയമായ തെളിവുകളെ കൂടി അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോയതാണ് യഥാര്‍ത്ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കിയത്.

പ്രതികളില്‍ ഒരാളായ പ്രജീഷ് എന്ന അനിയന്‍ കുട്ടന്‍ കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇയാളെ ഇന്റര്‍ പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നടന്ന കൂടുതല്‍ കേസുകളില്‍ പ്രജീഷ് പ്രതിയാണോയെന്ന് പോലീസിന് സംശയമുണ്ട്. കൃത്യമായ ഇടവേളകളില്‍ നാട്ടില്‍ വന്ന് അക്രമങ്ങള്‍ നടത്തി തിരികെ പോവുകയെന്നതാണ് ഇയാളുടെ രീതിയെന്നും സൂചനയുണ്ട്. പ്രജീഷിനെ നാട്ടിലെത്തിച്ച് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ കൂടുല്‍ തെളിവ് ലഭിക്കുകയുള്ളു. സമീപകാലത്ത് പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമായി നിരവധി അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ബിജു വധക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മിക്ക കേസുകളിലെയും യഥാര്‍ത്ഥ വസ്തുത പുറത്തുവരും.

കൊലപാതകവുമായി സിപിഎമ്മിന് ബന്ധമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികളില്‍ ചിലര്‍ സിപിഎം കേന്ദ്രങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞതെന്നും സിപിഎമ്മിന്റെ പ്രമുഖനായ അഭിഭാഷകനാണ് പോലീസിന് ഏതുതരത്തിലുള്ളി മൊഴിയാണ് നല്‍കേണ്ടതെന്ന് പ്രതികള്‍ക്ക് ഉപദേശം നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്.

തെറ്റായ മൊഴിനല്‍കി കേസന്വേഷണം വഴിതിരിച്ച് വിടാനും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കാനുമുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സിപിഎം നടത്തുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിപിഎം സന്തത സഹചാരികളായ അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോഴും പ്രതികള്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സിപിഎം തന്നെയാണ്. കേസന്വേഷണം അട്ടിമറിക്കാനും പാര്‍ട്ടിക്ക് താല്‍പര്യമുള്ള ചിലരെ രക്ഷിക്കാനും സിപിഎം നേതൃത്വം കൊലപാതകം നടന്നതിന് ശേഷം ശ്രമമാരംഭിച്ചിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഒരു ജില്ലാ നേതാവാണ് ഇതിന് നേതൃത്വം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.