Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നിരത്തില്‍ എത്തുന്നത്‌നിരവധി ഫിറ്റ്‌നസ് 324 വാഹനങ്ങള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 05:59 pm IST
inPathanamthitta

തിരുവല്ല:ജില്ലയില്‍ 324 സ്‌കൂള്‍ വാഹനങ്ങള്‍ക്കാണ്്് മോട്ടര്‍ വാഹന വകുപ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്് നല്‍കിയിരിക്കുന്നത്.എന്നാല്‍ ഇതിലധികം വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട് എന്നതാണ് വാസ്തവം.സ്‌കൂള്‍ അധികൃതരുടെയും സംസ്ഥാന മോട്ടര്‍വാഹന വകുപ്പിന്റെയും അനുമതിയില്ലാത്ത വാഹനങ്ങള്‍ക്ക് സ്‌കൂള്‍ കുട്ടികളുമായി യാത്രചെയ്യാന്‍ നിയമപരമായി അനുവാദമില്ല.എന്നാല്‍ ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലുമടക്കം കുത്തിനിറച്ചാണ് കുട്ടികളെ കൊണ്ടുപോകുന്നത്.കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിയമപ്രകാരമുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്്.12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് ഒരു സീറ്റ്് എന്നതാണ് നിയമം. 12ന് മുകളിലുള്ളവര്‍ക്ക് ഒരാള്‍ക്ക്് ഒരു സീറ്റ്്. കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് അടിയില്‍തന്നെ ബാഗ് വയ്‌ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. കുട്ടികള്‍ ബസ്സില്‍ ചാടിക്കയറുന്നത് നിരുത്സാഹപ്പെടുത്തണം. വാതിലിലെ കൈപ്പിടി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന കുട്ടികള്‍ വാഹനം കാണുമ്പോള്‍ കയറാനുള്ള ധൃതിയില്‍ ടാര്‍മാര്‍ക്കിലേക്ക്് കയറിനില്‍ക്കുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക്് ഡ്രൈവര്‍മാര്‍ നിര്‍ദേശം നല്‍കണം. കുട്ടികളെ തിരികെ വിടുമ്പോള്‍ റോഡ് ക്രോസ് ചെയ്ത് വീട്ടിലേക്ക് പോകേണ്ടവരാണെങ്കില്‍ വാഹനത്തിലെ സഹായിയെ അതിനായി നിയോഗിക്കണം.സ്‌കൂള്‍വാഹനത്തിന്റെ വേഗപ്പൂട്ട് 50 കിലോമീറ്ററില്‍ ക്രമീകരിക്കണം. കഴിഞ്ഞ വര്‍ഷം ഇത് 40 കിലോമീറ്ററായിരുന്നു. വാഹനങ്ങള്‍ക്ക് എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ് പെര്‍മിറ്റ് ഉണ്ടാവണം. വാടകക്കെടുത്ത വാഹനങ്ങളില്‍ മുന്നിലും പിന്നിലും വെള്ള പ്രതലത്തില്‍ നീല അക്ഷരങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് പ്രദര്‍ശിപ്പിക്കണം.പ്രഥമശുശ്രൂഷ ബോക്‌സ്, അഗ്‌നിശമന ഉപകരണം, തിരശ്ചീനമായ അഴികളുള്ള ജനല്‍, പ്രവര്‍ത്തനക്ഷമമായ പൂട്ടുകളുള്ള വാതില്‍ തുടങ്ങിയവ ഉണ്ടാകണം. പരിചയസമ്പത്തുള്ള അറ്റന്‍ഡര്‍ വാഹനത്തില്‍ നിര്‍ബന്ധം. യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടേയും പേര് വിവരവും ടെലിഫോണ്‍ നമ്പരും ബസ്സില്‍ സൂക്ഷിക്കണം. ഡ്രൈവര്‍ കാബിനെയും പാസഞ്ചര്‍ കാബിനെയും വേര്‍തിരിച്ച് ഗ്രില്‍ വാഹനത്തിലുണ്ടാകണം. ഓരോ സീറ്റിനും കുറഞ്ഞത് 265 മി.മീ വീതിയും 350 മി.മീ. നീളവും ഉണ്ടായിരിക്കണം.വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത സ്‌കൂള്‍ അധികൃതരും പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് ഇടക്കിടെ പരിശോധിക്കണം. കേന്ദ്രസര്‍ക്കാര്‍ പുതിയതായി ഇറക്കിയ മാനദണ്ഡം അനുസരിച്ച് ബസ്സിനുള്ളില്‍ നിരീക്ഷണക്യാമറയും ജി.പി.എസ്സും ഉണ്ടാകണം. കര്‍ക്കശമായ രീതിയില്‍ ഇത് നടപ്പാക്കിത്തുടങ്ങിയിട്ടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരിശോധന പൂര്‍ത്തീകരിച്ച വാഹനങ്ങളുടെ മുന്‍വശത്തെ ചില്ലില്‍ മോട്ടോര്‍വാഹന വകുപ്പ് പ്രത്യേക സ്റ്റിക്കര്‍ പതിക്കും. സ്റ്റിക്കറില്ലാത്ത വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാമെന്ന സൗകര്യവുമുണ്ട്.കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളില്‍ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും. 12 വയസിന് മുകളിലുള്ള മൂന്ന് കുട്ടികളെയാണ് ഒരു ഓട്ടോറിക്ഷയില്‍ നിയമപരമായി കയറ്റാനാവുക. പന്ത്രണ്ട് വയസ്സുവരെയുളള ആറ് കുട്ടികളെ കയറ്റാം. കുത്തിനിറച്ച് കൊണ്ടുപോകുന്ന രീതി ഇത്തവണ കര്‍ശനമായി നിരീക്ഷിക്കപ്പെടും. നിയമപരമല്ലാത്ത രീതിയില്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്നത് തടയാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മോട്ടര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.