Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമിതിയുടെ നിലപാടിനെതിരെ ഭക്തജനങ്ങള്‍ കര്‍മ്മസമിതിയുമായി രംഗത്ത് ഭക്തന്റെ വളര്‍ത്തുനായയുടെ പേരില്‍ ക്ഷേത്ര ഭരണ സമിതി പൂജാരിയെ പീഡിപ്പിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:01 pm IST
in Kannur

പയ്യന്നൂര്‍: ഭക്തന്‍ ക്ഷേത്രപരിസരത്ത് വളര്‍ത്തുനായയെ കൊണ്ടുവന്നതിന്റെ പേരില്‍ പൂജാരിയെ ക്ഷേത്രം ഭരണാധികാരികള്‍ പീഡിപ്പിക്കുന്നതായി പരാതി. പൂജാരിക്കെതിരെ നടക്കുന്ന ഗൂഡാലോചനക്കും ആയതിലൂടെ ക്ഷേത്രാഭിവ്യദ്ധി തകര്‍ക്കാനും ശ്രമിക്കുന്ന ഭരണസമിതിയുടെ നിലപാടിനെതിരെ ഭക്തജനങ്ങള്‍ കര്‍മ്മസമിതിയുമായി രംഗത്തിറങ്ങി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കുറേറ്യരി കൈലാസനാഥ ക്ഷേത്ര കമ്മിറ്റിയുടെ നിലപാടാണ് വിവാദമാകുന്നത്. അഞ്ചുമാസം മുമ്പ് ക്ഷേത്ര പരിസരത്ത് തൊട്ടടുത്ത വീട്ടിലെ ഒരു ഭക്തന്‍ വളര്‍ത്തുനായയെയും കൂട്ടി വന്നതാണ് പ്രശ്‌നത്തിന്റെ ആധാരം. തുടര്‍ന്ന് നായയെച്ചൊല്ലിയുള്ള അശുദ്ധിയുടെ പേരില്‍ പ്രശ്‌നം ഭരണസമിതി വിവാദമാക്കുകയായിരുന്നു. പൂജാരി നായയുടെ ശരീരത്തില്‍ പുണ്യാഹ വെള്ളം തെളിച്ചുവെന്നും അത് അശുദ്ധിയാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. ക്ഷേത്രസമിതി യോഗം ചേര്‍ന്ന് പൂജാരി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം പൂജാരി നിരാകരിച്ചതിനെത്തുടര്‍ന്ന് പൂജയില്‍ നിന്നും വിലക്കുകയും കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍ വളര്‍ത്തുനായയെ തിരിച്ചുകൊണ്ടുപോയ ശേഷം പ്രസ്തുത സ്ഥലത്ത് ചില വിശ്വാസികള്‍ പറഞ്ഞതുപ്രകാരം വെള്ളം തെളിക്കുക മാത്രമായിരുന്നെന്ന് പൂജാരി പറയുന്നു. തുറസ്സായ പറമ്പില്‍ ചുറ്റുമതിലില്ലാത്ത പ്രസ്തുത ക്ഷേത്രപരിസരത്ത് രാപ്പകല്‍ ഭേദമന്യേ തെരുവ് നായകളടക്കം നാല്‍ക്കാലികള്‍ അലയുന്ന സ്ഥലമാണ്. അതിനാല്‍ ഇതിനെ അശുദ്ധിയായി കണക്കാക്കാനാകില്ലെന്നും ചിലരുടെ നിക്ഷിപ്ത താല്പര്യമാണ് പൂജാരിക്കെതിരെ നീക്കമെന്നും ഭക്തജനങ്ങള്‍ പറയുന്നു. മാത്രമല്ല ഇതിലൂടെ വിശ്വാസിസമൂഹത്തിനെതിരെ ചില കേന്ദ്രങ്ങള്‍ ഗൂഡനീക്കം നടത്തുകയാണെന്നും വിശ്വാസികള്‍ പറയുന്നു. ഭരണസമിതിയുടെ നടപടിക്കെതിരെ പ്രദേശത്തെ ഭക്തജനങ്ങള്‍ യോഗം ചേര്‍ന്ന് കര്‍മ്മസമിതി രൂപവത്കരിച്ചു. പൂജാരിയെ മാറ്റിയ ശേഷം നിത്യ നൈമിത്തിക കര്‍മ്മങ്ങളടക്കം മുടങ്ങുന്ന രീതിയില്‍ ക്ഷേത്ര പവിത്രത നശിപ്പിച്ചു കൊണ്ടുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ടുള്ള ലഘുപത്രികയുമായി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്കം തുടങ്ങി. 10 ന് അഞ്ചു മണിക്ക് കണ്ടോന്താറില്‍ വിശദീകരണ യോഗം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.