Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനകീയ പ്രതിഷേധം ശക്തമാകുന്നു ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നത് അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 07:52 pm IST
in Kannur

കണ്ണൂര്‍: ജനകീയ സമരം ശക്തമായതിനാല്‍ ദേശീയപാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലാകുന്നു. ദേശീയ പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിച്ചതോടെ മിക്ക ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനം താളം തെറ്റുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ബിവറേജസ് മാറ്റുന്നതിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളായി ശക്തമായ ജനകീയ സമരങ്ങള്‍ നടന്നു വരികയാണ്. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ സമരരംഗത്തെത്തിയതോടെ അധികൃതരും കടുത്ത ആശങ്കയിലാണ്. പലസ്ഥലങ്ങളിലും പ്രതിഷേധം ശക്തമാണ്. ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് പുറമേ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പുകള്‍ക്കും സുപ്രീം കോടതിവിധി വന്നതോടെ താഴ് വീണു. പാതയോരത്തെ കള്ള് ഷാപ്പുള്‍പ്പടെയുള്ള മദ്യശാലകള്‍ ഉടന്‍ പ്രാബല്ല്യത്തില്‍ പൂട്ടണമെന്ന എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്‍മാര്‍ ഇന്നലെ തന്നെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ദേശീയപാതയോരത്ത് നിന്ന് മാറ്റിയ മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പുതിയ സ്ഥലം കണ്ടെത്താന്‍ സാധിക്കാത്തത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. കണ്ണൂര്‍ ചിറക്കല്‍, കൂത്തുപറമ്പ് വലിയവെളിച്ചം, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തന്നെ സമരം ശക്തമാണ്. ഉയര്‍ന്ന വാടക ലഭിക്കുമെന്നതിനാല്‍ ഉടമകള്‍ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് കൊണ്ട് കെട്ടിടം മദ്യശാലകള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന ചില സ്ഥലങ്ങള്‍ ആരാധനാലയങ്ങള്‍ക്കും വായനശാലകള്‍ക്കും സമീപത്താണെന്നതും ശ്രദ്ധേയമാണ്. അധികൃതരെ സ്വാധീനിച്ചായാലും സൗകര്യപ്രഥമായ പ്രദേശങ്ങളില്‍ മദ്യശാലകള്‍ ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്ത് വില നല്‍കിയാലും സമാധാനപരമായി ജീവിക്കുന്ന പ്രദേശങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് മദ്യവില്‍പന. ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടക്കുന്ന സമയത്ത് തന്നെ ബിവറേജസിന്റെ പ്രവര്‍ത്തനം താളം തെറ്റിയതില്‍ അധികൃതര്‍ക്ക് കടുത്ത ആശങ്കയണ്ട്. പുതിയ സാഹചര്യത്തില്‍ വില്‍പനയില്‍ നാല്‍പത് ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കേരളത്തില്‍ ബാറുകള്‍ക്ക് നിയന്ത്രമുണ്ടെങ്കിലും കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നേരത്തെ നിയന്ത്രണമില്ലാത്തത് മദ്യത്തിന്റെ വ്യാപകമായ ഉപയോഗത്തിന് കാരണമായിരുന്നു. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലും വ്യാപകമായി മദ്യമെത്തുന്നുണ്ട്. പാതയോരത്തെ മദ്യവില്‍പനശാലകള്‍ പൂട്ടിയതോടെ വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും ഉപയോഗവും വ്യാപകമാകുമെന്ന ആശങ്കയുമുണ്ട്. ഇത്തരം സാഹചര്യമൊഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.