Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

523 .34 കോടി വരവും 496.23 കോടി ചെലവും;പുതിയ പദ്ധതികളില്ല: പതിവ് പ്രഖ്യാപനങ്ങളുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 12:59 am IST
in Kannur

കണ്ണൂര്‍: പതിവ് പ്രഖ്യാപനങ്ങളുമായി കണ്ണൂര്‍ കോര്‍പ്പറേഷന്റെ 2017-18 വര്‍ഷത്തെ ബജറ്റ്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂര്‍ നഗരസഭ ഭരിച്ച യുഡിഎഫും കഴിഞ്ഞ ഒരു വര്‍ഷമായി ഭരിച്ച എല്‍ഡിഎഫും പോയ വര്‍ഷങ്ങളില്‍ നടത്തിയ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ച മാത്രമായി ഇന്നലെ അവതരിപ്പിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്റെ ബജറ്റ്. പുതുതായി ജനോപകാരപ്രദമായ ഒരു പ്രഖ്യാപനവും ഇക്കുറിയും ബജറ്റിലില്ല. 523,33,51,755 കോടി രൂപ വരവും 496,22,66,000 കോടി രൂപ ചെലവും 27,10,85755 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള മിഷന്‍ ഉള്‍പ്പെടെയുളള ചില പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മാത്രമാണ് ബജറ്റ് എടുത്തു പറയുന്നത്. കോര്‍പ്പറേഷന്റേതായ പുതിയ പദ്ധതികള്‍ നാമമാത്രമാണ്. ക്ലീന്‍ കണ്ണൂര്‍-സ്മാര്‍ട്ട് കണ്ണൂര്‍ പദ്ധതി കേരള മിഷന്റെ ഭാഗമായി ശുചിത്വവും ജലസംരക്ഷണവും ഉറപ്പുവരുത്തി നടപ്പിലാക്കും. കൂടാതെ ഉറവിട മാലിന്യ സംസ്‌കരണം എന്ന ലക്ഷ്യത്തിനു വേണ്ടി ബയോഗ്യാസ് പ്ലാന്റ്, പോര്‍ട്ടബിള്‍ കിച്ചന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ 3 കോടിയും കുടിവെളള സ്രോതസ്സുകള്‍, കുളങ്ങള്‍, നീരുറവകള്‍ എന്നിവ സംരക്ഷിക്കുന്നതിന് 3 കോടി 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് രഹിത നഗരം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വീടുകളില്‍ ഒരു തുണിസഞ്ചിവീതം എത്തിക്കുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രചാരണ പ്രവര്‍ത്തനം നടത്തുന്നതിന് 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

സ്റ്റേഡിയം കോര്‍ണ്ണറില്‍ നിര്‍മ്മിച്ച ശുചിമുറി ഇതുവരെ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കാത്ത കോര്‍പ്പറേഷന്‍ അധികൃതര്‍ പുതിയ ബജറ്റില്‍ വെളിയിട മലമൂത്രവിസര്‍ജ്ജനം ഇല്ലെന്ന് ഉറപ്പു വരുത്തുമെന്ന് വ്യക്തമാക്കുന്നു. ശുചിമുറി നിര്‍മ്മിക്കുന്നതിനായി 40 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. വിഷരഹിത ഭക്ഷ്യോല്‍പ്പാദനം ലക്ഷ്യമാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 35 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുളളത്.

കേന്ദ്ര സര്‍ക്കാരിന്റെ അമൃത് (അടല്‍ മിഷന്‍ ഫോര്‍ റജുനേഷന്‍ ആന്റ് അര്‍ബ്ബന്‍ ട്രോന്‍സ്‌ഫോര്‍മേഷന്‍) പദ്ധതി പ്രകാരം 225.7 കോടി രൂപ കോര്‍പ്പറേഷന് ലഭിക്കുമെന്നും ബജറ്റ് പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി കണ്ണൂരിലെത്തുന്ന വനിതകള്‍ക്ക് വിശ്രമിക്കുന്നതിനും അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനും ശുചിമുറി ഉപയോഗിക്കുന്നതിനും ഷീ വിശ്രമ് എന്ന പേരില്‍ വിശ്രമ കേന്ദ്രം നിര്‍മ്മിക്കാന്‍ ബജറ്റില്‍ 15 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. കോണ്‍ഫിഡന്റ് വുമണ്‍ എന്ന പേരില്‍ ഒരു കായിക വിദ്യാഭ്യാസ പദ്ധതി നടപ്പാലാക്കാനും തുക വകയിരുത്തിയിട്ടുണ്ട്. പതിവുപോലെ ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനായി പഠനത്തിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി കോടി രൂപ ബജറ്റില്‍ വിലയിരുത്തിയിട്ടുണ്ട്. ഫ്‌ളൈഓവര്‍ എന്ന നഗരസഭാ-കോര്‍പ്പറേഷന്‍ ബജറ്റുകളില്‍ ജനങ്ങള്‍ കാലങ്ങളായി കേട്ടു വരികയാണ്. പ്രസ്‌ക്ലബ് റോഡ് സൗന്ദര്യവല്‍ക്കരണം, കേബിള്‍ ട്രഞ്ച്, ചെമ്പോട്ടികുണ്ട് ശ്മശാനത്തിന് ചുറ്റുമതില്‍, ഹെല്‍ത്ത് വിഭാഗം ഓഫീസ് കെട്ടിടം എന്നിവ നിര്‍മ്മിക്കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

നടാല്‍-കുറ്റിക്കകം പാലം, പയ്യാമ്പലം പഞ്ഞിക്കയില്‍ പാലം എന്നിവിടങ്ങലില്‍ പുതിയ പാലം നിര്‍മ്മിക്കും. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം, കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കല്‍, പൗരാവകാശ രേഖ പുതുക്കല്‍, മേലെ-ചൊവ്വ മട്ടന്നൂര്‍ റോഡില്‍ മിനി ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കാന്‍ പണം, തെരുവു കച്ചവടക്കാരെ പുനപരധിവസിപ്പിക്കാന്‍ പദ്ധതി, കണ്ണൂര്‍ ദസറ ആഘോഷം, മേയര്‍ ഭവന്‍, താഴെ ചൊവ്വയില്‍ ബസ്സ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റില്‍ ഷോപ്പിംഗ് മാള്‍, തയ്യിലില്‍ മള്‍ട്ടിപ്പര്‍പ്പസ് കോംപ്ലക്‌സ്, പയ്യാമ്പലം തീരദ്ദേശ സൗന്ദര്യവല്‍ക്കരണം തുടങ്ങി വിവിധ പദ്ധതികള്‍ ആരംഭിക്കുെമന്നും തുടങ്ങി വിവിധ പ്രഖ്യാപനങ്ങള്‍ ബജറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഒട്ടുമിക്കതും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും എല്‍ഡിഎഫ് ഭരണസമിതി ഉള്‍പ്പെടുത്തിയിരുന്നു. പയ്യാമ്പലത്ത് ശാന്തിതീരം പദ്ധതി, കണ്ണൂര്‍ നഗരത്തില്‍ ആശ്വാസ് സെന്ററുകള്‍, എന്റെ നഗരം സുന്ദര നഗരം തുടങ്ങി 40 ഓളം പദ്ധതികള്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നും പോലും നടപ്പിലാക്കാന്‍ ഭരണസമിതിക്ക് സാധിച്ചിരുന്നില്ല. പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങളും ജലരേഖയാകുമെന്ന ആശങ്കയിലാണ് ജനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.