Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആ പ്രഫസറുടെ 18 വർഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 07:21 pm IST
in Samskriti

‘പത്രം, പുഷ്പം, ഫലം, തോയം’ എന്തോ ആവട്ടെ, ഭക്തിയുണ്ടായാല്‍ മതി. എത്ര കൊടുത്തു, എത്ര ചാര്‍ത്തി എന്നതല്ല കാര്യം. ഏതു ഭാവനയോടെ കൊടുക്കുന്നുവെന്നതാണ്.

ഒരിക്കല്‍ ഒരു പ്രൊഫസറോടു ഞാന്‍ ചര്‍ച്ച നടത്തി. അതു വിദ്യാഭാസം സംബന്ധിച്ചായിരുന്നു. ഞങ്ങളില്‍ രണ്ടു പേരിലും വിചാര ഭേദമുളവായി. അവസാനം പ്രൊഫസര്‍ പറഞ്ഞു, ‘ഞാന്‍ 18 കൊല്ലമായി പ്രവര്‍ത്തിക്കുന്നു.’ ആ പ്രൊഫസര്‍ എന്നെ കാര്യം മനസ്സിലാക്കി തരേണ്ടതായിരുന്നു.

പക്ഷേ, അങ്ങനെ ചെയ്യാതെ, ഞാന്‍ ഇത്ര കൊല്ലമായി അദ്ധ്യാപന ജോലി ചെയ്യുന്നുവെന്നു പറഞ്ഞപ്പോള്‍, ഞാന്‍ തമാശയായി പറഞ്ഞു, ’18 വര്‍ഷം യന്ത്രത്തിന്റെ കൂടെ തിരിഞ്ഞതു കൊണ്ട് കാള യന്ത്രശാസ്ത്രജ്ഞനാകുമോ? യന്ത്രശാസ്ത്രജ്ഞന്‍ വേറെ, കണ്ണു കെട്ടി തിരിയുന്ന കാള വേറെ. ഒന്ന് വിദ്യാഭ്യാസ ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ ഭാരം ചുമക്കുന്നവന്‍ മറ്റൊന്ന്. 18 കൊല്ലം ഭാരം ചുമക്കുന്ന കൂലിക്കാരന്റെ ബുദ്ധിയില്‍ കടന്നിട്ടില്ലാത്ത അനുഭവം ശാസ്ത്രജ്ഞന് 6 മാസം കൊണ്ടു കിട്ടും. ആ പ്രൊഫസര്‍ താനിത്ര കൊല്ലം പ്രവൃത്തിയെടുത്തുവെന്ന് മേനി പറയുകയാണ് ചെയ്തത്. മേനി പറഞ്ഞതു കൊണ്ട് സത്യം വെളിവാകുകയില്ല.

ഇതു പോലെ പരമേശ്വരന്റെ മുമ്പില്‍ എത്ര കുന്നു കൂട്ടി എന്നതിനു മഹത്വമില്ല. പേരോ ആകാരമോ വിലയോ അല്ല; ഭാവനയാണ് കാര്യം. എന്താണ് എത്രയാണ് അര്‍പ്പിച്ചത് എന്നല്ല ചോദ്യം; എങ്ങനെ ചെയ്തുവെന്നതാണ്.

ഗീതയില്‍ 700 ശ്ലോകമേയുളളു. പതിനായിരക്കണക്കിനു ശ്ലോകങ്ങളുളള ഗ്രന്ഥങ്ങളും ഉണ്ട്. പക്ഷേ വസ്തുക്കളുടെ ആകാരം വലിയതായതു കൊണ്ട് അതിന്റെ ഉപയോഗവും വലുതാകുമെന്നോ അധികമാകുമെന്നോ പറയാന്‍ കഴിയില്ല. വസ്തുവില്‍ തേജസ്സ് എത്രയുണ്ട്, സാമര്‍ത്ഥ്യം എത്രയുണ്ട് എന്നാണ് നോക്കേണ്ടത്.

ജീവിതത്തില്‍ കര്‍മ്മം എത്രയുണ്ടായിരുന്നുവെന്നതിനു മഹത്വമില്ല. ഈശ്വരാര്‍പ്പണ ബുദ്ധിയോടെ ഒരു കര്‍മ്മമെങ്കിലും ചെയ്താല്‍ അതു തന്നെയാണ് നമുക്ക് തികച്ചും ലാഭമാവുക. ചിലപ്പോള്‍ ഒരൊറ്റ പരിശുദ്ധ ക്ഷണത്തില്‍, പന്തീരാണ്ടു കൊല്ലങ്ങളായി ഉണ്ടാവാത്തത്ര അനുഭവം നമുക്കുണ്ടാകുന്നു.

ആശയം ഇതാണ്: ജീവിതത്തിലെ ഋജുവായ കര്‍മ്മങ്ങള്‍, തുച്ഛ ക്രിയകള്‍ പരമേശ്വരന് അര്‍പ്പിക്കുക. എന്നാല്‍, ജീവിതത്തില്‍ അതു കൊണ്ട് സാമര്‍ത്ഥ്യമുണ്ടാകും. മോക്ഷം കൈവരും. കര്‍മ്മം ചെയ്തിട്ടും അതിന്റെ ഫലം ത്യജിച്ച് അത് ഈശ്വരനര്‍പ്പിക്കുക എന്നത് രാജയോഗമായി. ഇത് കര്‍മ്മ യോഗത്തേക്കാളും ഒരടി മുമ്പിലാണ്.

(കര്‍മ്മവും ആത്മീയതയും സാമൂഹ്യ ജീവിതവും സമന്വയിപ്പിച്ച അസാധാരണ വിശേഷ വ്യക്തികളില്‍ മുഖ്യനായിരുന്നു ആചാര്യ വിനോബാ ഭാവെ. വിനോബാജി എന്നു കേള്‍വികേട്ട അദ്ദേഹത്തിന്റെ ഭൂദാന പ്രസ്ഥാനം വന്‍ സാമൂഹ്യ വിപ്ലവത്തിനു വഴിതുറന്നു. ഭഗവദ് ഗീത ആധാമാക്കി വിനോബാജി നടത്തിയ പ്രഭാഷണ പരമ്പര, ഭാരതമെമ്പാടും ആത്മീയതിയിലൂന്നിയ സാമൂഹ്യ വിപ്ലവത്തിനു കാരണമായി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

News

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.