Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈകിയത്തെിയ നഗരസഭ സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്ക് വൈസ് ചെയര്‍മാന്റെ പണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:00 pm IST
inErnakulam

കാക്കനാട്: വൈകിയത്തെിയ നഗരസഭ സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്ക് വൈസ് ചെയര്‍മാന്റെ എട്ടിന്റെ പണി. ആവശ്യത്തിന് ജീവനക്കാരില്ലാതെ ജനങ്ങള്‍ നട്ടം തിരിയുന്ന തൃക്കാക്കര നഗരസഭയിലാണ് വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് രാവിലെയത്തെി മിന്നല്‍ പരിശോധന നടത്തി സ്ഥിരം വൈകിയത്തെുന്ന ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടിയത്. വൈകിയത്തെിയ ഉദ്യോഗസ്ഥരുടെ ഹാജര്‍ ഉച്ചക്ക് ശേഷമായി രേഖപ്പെടുത്തിയാല്‍ മതിയെന്നും നിര്‍ദേശം നല്‍കി.

നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കുന്ന ആളുകളുടെയും കൗണ്‍സിലര്‍മാരുടെയും പരാതിയെ തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ വെള്ളിയാഴ്ച രാവിലെ 9.30ന് നഗരസഭയിലെത്തി വൈകിയെത്തുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കാത്തിരിക്കുകയായിരുന്നു. രാവിലെ പത്തിന് ജോലിക്ക് എത്തേണ്ട വിവിധ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയത് 10.30 ന് ശേഷമാണ്. ഓഫിസിലെ മുഴുവന്‍ ജീവക്കാര്‍ക്കും മാതൃകയാവേണ്ട സൂപ്രണ്ട് എത്തിയതാകട്ടെ ഉച്ചക്ക് 12 മണിക്കും. സ്ഥിരം ജീവനക്കാര്‍ സ്ഥിരം വൈകി വരുന്നത് കണ്ട് താല്‍കാലിക ജീവനക്കാരും എത്തുമ്പോള്‍ ഉച്ചയാകും. വൈസ് ചെയര്‍മാന്‍ കാത്തിരുന്നു പിടികൂടിയവരില്‍ മൂന്ന് താല്‍കാലിക ജീവനക്കാരും ഉള്‍പ്പെടുന്നുണ്ട്. മൂന്നു പേരും സൂത്രത്തില്‍ ഹാജര്‍ രേഖപ്പെടുത്തിയതും വൈസ് ചെയര്‍മാന്‍ പരിശോധനയില്‍ കണ്ടത്തെി. വൈസ് ചെയര്‍മാന്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.കെ. നീനു നഗരസഭയിലത്തെി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി. 12 മണിക്ക് ജോലിക്കത്തെിയ സൂപ്രണ്ടിനോട് അന്നത്തെ ദിവസം ജോലിക്ക് ഹാജരാവേണ്ടതില്ലെന്നും നിര്‍ദ്ദേശം നല്‍കി. ഇതില്‍ പ്രകോപിതനായ സൂപ്രണ്ട് ഈ മാസം 31 വരെ ലീവില്‍ പ്രവേശിക്കുന്നു എന്ന് കാണിച്ച് സെക്രട്ടറിക്ക് അപേക്ഷ നല്‍കി തിരിച്ച് പോയി. സൂപ്രണ്ടിന്റെ ലീവപേക്ഷ സെക്രട്ടറി പരിഗണിച്ചിന്നാണ് സൂചന. വൈകിയത്തെി ഹാജര്‍ രേഖപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെടാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൊല്ലത്തു നിന്നു വരുന്ന സൂപ്രണ്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും ജോലിക്കത്തെുന്നത് 11 12 മണിക്കും, വൈകിട്ട് നാലോടെ തിരിച്ചു പോകുന്നതായാണ് പരാതി. പല കൗണ്‍സിലര്‍മാരോടും അപേക്ഷകരോടും മോശമായാണ് സൂപ്രണ്ട് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.

അവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നഗരസഭയുടെ ദൈനം പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. തിരുവനന്തപുരത്ത് മാസങ്ങള്‍ കയറി ഇറങ്ങിയ ശേഷമാണ് സ്ഥിരം സെക്രട്ടറിയെ അടുത്തകാലത്ത് നഗരസഭക്ക് ലഭിച്ചത്. പൊതുമാരാമത്ത് എഞ്ചിനീയറിങ് വിഭാഗത്തിലും മുനിസിപ്പല്‍ എഞ്ചിനിയറുടെ കസേരയും മാസങ്ങളോളം ഒഴിഞ്ഞു കിടന്നു. ഇത് കൂടാതെയാണ് ആവശ്യത്തിന് ജീവനക്കാരില്ലാതെ നഗരസഭയുടെ ദൈനം പ്രവര്‍ത്തനം താളം തെറ്റുന്നത്. ജീനക്കാരില്‍ ചിലര്‍ സ്ഥിരം വൈകിവരുന്നതും സ്ഥിരമായി ലീവില്‍ പോകുന്നതുമെല്ലാം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മുറുമുറുപ്പിനും ഇടയാക്കിയരുന്നു. താല്‍കാലിക ജീവനക്കാരെ നിയമിച്ചാണ് നഗരസഭ നി

കുതി പിരിവും മറ്റ് ഓഫിസ് ജോലികളും ചെയ്യിക്കുന്നത്. നികുതി പിരിക്കാന്‍ നിയമിച്ച താല്‍കാലിക ജീവനക്കാര്‍ക്ക് ഓഫിസ് ഡ്യൂട്ടി നല്‍കിയാണ് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നത്. ഇതിനിടെയാണ് സ്ഥിരം ജീവനക്കാര്‍ വൈകിയത്തെുന്നത് ഉള്‍പ്പെടെ ഗുരുതര കൃത്യവിലോപം അരങ്ങേറുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.