Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈകിയത്തെിയ നഗരസഭ സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്ക് വൈസ് ചെയര്‍മാന്റെ പണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:00 pm IST
in Ernakulam

കാക്കനാട്: വൈകിയത്തെിയ നഗരസഭ സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്ക് വൈസ് ചെയര്‍മാന്റെ എട്ടിന്റെ പണി. ആവശ്യത്തിന് ജീവനക്കാരില്ലാതെ ജനങ്ങള്‍ നട്ടം തിരിയുന്ന തൃക്കാക്കര നഗരസഭയിലാണ് വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് രാവിലെയത്തെി മിന്നല്‍ പരിശോധന നടത്തി സ്ഥിരം വൈകിയത്തെുന്ന ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടിയത്. വൈകിയത്തെിയ ഉദ്യോഗസ്ഥരുടെ ഹാജര്‍ ഉച്ചക്ക് ശേഷമായി രേഖപ്പെടുത്തിയാല്‍ മതിയെന്നും നിര്‍ദേശം നല്‍കി.

നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കുന്ന ആളുകളുടെയും കൗണ്‍സിലര്‍മാരുടെയും പരാതിയെ തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ വെള്ളിയാഴ്ച രാവിലെ 9.30ന് നഗരസഭയിലെത്തി വൈകിയെത്തുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കാത്തിരിക്കുകയായിരുന്നു. രാവിലെ പത്തിന് ജോലിക്ക് എത്തേണ്ട വിവിധ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയത് 10.30 ന് ശേഷമാണ്. ഓഫിസിലെ മുഴുവന്‍ ജീവക്കാര്‍ക്കും മാതൃകയാവേണ്ട സൂപ്രണ്ട് എത്തിയതാകട്ടെ ഉച്ചക്ക് 12 മണിക്കും. സ്ഥിരം ജീവനക്കാര്‍ സ്ഥിരം വൈകി വരുന്നത് കണ്ട് താല്‍കാലിക ജീവനക്കാരും എത്തുമ്പോള്‍ ഉച്ചയാകും. വൈസ് ചെയര്‍മാന്‍ കാത്തിരുന്നു പിടികൂടിയവരില്‍ മൂന്ന് താല്‍കാലിക ജീവനക്കാരും ഉള്‍പ്പെടുന്നുണ്ട്. മൂന്നു പേരും സൂത്രത്തില്‍ ഹാജര്‍ രേഖപ്പെടുത്തിയതും വൈസ് ചെയര്‍മാന്‍ പരിശോധനയില്‍ കണ്ടത്തെി. വൈസ് ചെയര്‍മാന്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.കെ. നീനു നഗരസഭയിലത്തെി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി. 12 മണിക്ക് ജോലിക്കത്തെിയ സൂപ്രണ്ടിനോട് അന്നത്തെ ദിവസം ജോലിക്ക് ഹാജരാവേണ്ടതില്ലെന്നും നിര്‍ദ്ദേശം നല്‍കി. ഇതില്‍ പ്രകോപിതനായ സൂപ്രണ്ട് ഈ മാസം 31 വരെ ലീവില്‍ പ്രവേശിക്കുന്നു എന്ന് കാണിച്ച് സെക്രട്ടറിക്ക് അപേക്ഷ നല്‍കി തിരിച്ച് പോയി. സൂപ്രണ്ടിന്റെ ലീവപേക്ഷ സെക്രട്ടറി പരിഗണിച്ചിന്നാണ് സൂചന. വൈകിയത്തെി ഹാജര്‍ രേഖപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെടാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൊല്ലത്തു നിന്നു വരുന്ന സൂപ്രണ്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും ജോലിക്കത്തെുന്നത് 11 12 മണിക്കും, വൈകിട്ട് നാലോടെ തിരിച്ചു പോകുന്നതായാണ് പരാതി. പല കൗണ്‍സിലര്‍മാരോടും അപേക്ഷകരോടും മോശമായാണ് സൂപ്രണ്ട് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.

അവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നഗരസഭയുടെ ദൈനം പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. തിരുവനന്തപുരത്ത് മാസങ്ങള്‍ കയറി ഇറങ്ങിയ ശേഷമാണ് സ്ഥിരം സെക്രട്ടറിയെ അടുത്തകാലത്ത് നഗരസഭക്ക് ലഭിച്ചത്. പൊതുമാരാമത്ത് എഞ്ചിനീയറിങ് വിഭാഗത്തിലും മുനിസിപ്പല്‍ എഞ്ചിനിയറുടെ കസേരയും മാസങ്ങളോളം ഒഴിഞ്ഞു കിടന്നു. ഇത് കൂടാതെയാണ് ആവശ്യത്തിന് ജീവനക്കാരില്ലാതെ നഗരസഭയുടെ ദൈനം പ്രവര്‍ത്തനം താളം തെറ്റുന്നത്. ജീനക്കാരില്‍ ചിലര്‍ സ്ഥിരം വൈകിവരുന്നതും സ്ഥിരമായി ലീവില്‍ പോകുന്നതുമെല്ലാം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മുറുമുറുപ്പിനും ഇടയാക്കിയരുന്നു. താല്‍കാലിക ജീവനക്കാരെ നിയമിച്ചാണ് നഗരസഭ നി

കുതി പിരിവും മറ്റ് ഓഫിസ് ജോലികളും ചെയ്യിക്കുന്നത്. നികുതി പിരിക്കാന്‍ നിയമിച്ച താല്‍കാലിക ജീവനക്കാര്‍ക്ക് ഓഫിസ് ഡ്യൂട്ടി നല്‍കിയാണ് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നത്. ഇതിനിടെയാണ് സ്ഥിരം ജീവനക്കാര്‍ വൈകിയത്തെുന്നത് ഉള്‍പ്പെടെ ഗുരുതര കൃത്യവിലോപം അരങ്ങേറുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

പുതിയ വാര്‍ത്തകള്‍

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.