Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സമാന്തര സര്‍വീസുകള്‍ വര്‍ധിക്കുന്നു; ഓട്ടോറിക്ഷ തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 12:41 pm IST
in Malappuram

പരപ്പനങ്ങാടി: നോട്ട് മാറാന്‍ നാട് മുഴുവന്‍ വരിനില്‍ക്കുമ്പോഴും ഇവിടെ ഓട്ടോ തൊഴിലാളികള്‍ ഓട്ടത്തിനായി കാത്തു കിടക്കുകയാണ്. യാത്രക്കാര്‍ക്ക് വഴികാട്ടി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഈ മുച്ചക്ര വാഹന തൊഴിലാളികള്‍ ഇന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിലാണ്. സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായവാത്തതാണ് തൊഴില്‍ സ്തംഭനത്തിന്റെ പ്രധാനകാരണം.

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി തെരുവോരങ്ങളില്‍ നിശബ്ദ ജീവിതം നയിക്കുന്ന പതിനായിരകണക്കിന് ഓട്ടോ തൊഴിലാളികള്‍ ഇന്ന് പട്ടിണിയുടെ വക്കിലാണ്. ജീവിത പ്രതിസന്ധികളില്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് കൈത്താങ്ങായ ഒരു തൊഴില്‍ മേഖല സ്തംഭനാവസ്ഥയിലാണ്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 1200 ഓളം ഓട്ടോകള്‍ ഓടുന്നുണ്ട്. സ്വയംതൊഴില്‍ കണ്ടെത്തിയ ഈ ഓട്ടോ തൊഴിലാളികളോട് ഇന്നും ഭരണകൂടത്തിനും അധികൃതര്‍ക്കും തൊട്ടുതീണ്ടായ്‌മയാണ്. പ്രവാസികളും മറ്റു തൊഴില്‍ മേഖലയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടവരുമായ അനേകം സാധാരണക്കാരാണ് ഇന്ന് ജില്ലയിലെ ഗ്രാമാന്തരങ്ങളില്‍ ഓട്ടോ ഓടിച്ച് ഉപജീവനം കഴിക്കുന്നത്. ലീവില്‍ വരുന്ന പ്രവാസികളുടെയും തൊഴിലന്വേഷകരായ യുവാക്കളുടെയും ഇടത്താവളമായ ഈ തൊഴില്‍ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്.ഇരുചക്രവാഹനങ്ങളുടെ അനിയന്ത്രിതമായ രംഗപ്രവേശവും നിയമവിരുദ്ധ പാരലല്‍ സര്‍വീസുകളും ഓട്ടോ തൊഴിലാളികളുടെ അന്നംമുട്ടിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിബന്ധനകളും നിയമങ്ങളും തൊഴിലാളികള്‍ക്ക് കൂനിന്‍മേല്‍ കുരു ആകുന്നുമുണ്ട്, ടാക്‌സ്, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മീറ്റര്‍, മീറ്റര്‍ സീലിംഗ് (മുദ്ര), ക്ഷേമനിധി, മെയിന്റനന്‍സ് ഇനത്തില്‍ ഓരോ വര്‍ഷവും ഒരു ഓട്ടോ തൊഴിലാളിക്ക് ഇരുപത്തയ്യായിരത്തില്‍ അധികം ചിലവ് വരുന്നുണ്ട്. ഇന്‍ഷുറന്‍സ്, ക്ഷേമനിധി ഇനത്തിലെ വര്‍ദ്ധനവിന് പുറമേ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ,ലീഗല്‍ മെട്രോളജി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ വക വാഹന പരിശോധനയിനത്തിലും ഓട്ടോ തൊഴിലാളികള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. അതിനിടക്കുണ്ടാകുന്ന മെയിന്റനന്‍സ് ചിലവുകളും ഓട്ടോ തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തുകയാണ്. ഓട്ടോ തൊഴില്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് നിയമ വിധേയമല്ലാത്ത ട്രക്കര്‍-ജീപ്പ് പാരലല്‍ സര്‍വീസുകളാണ്. സമാന്തര സര്‍വീസുകള്‍ ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെ നിഷ്‌ക്രിയത്വം കാരണം ഇത് തുടരുകയാണ്- അനേകം കുടുംബങ്ങള്‍ക്ക് അന്നമേകുന്ന ഓട്ടോ തൊഴില്‍ മേഖല ഇന്ന് സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഓടിയാല്‍ പോലും നാനൂറ് രൂപ പോലും തികയുന്നില്ലെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്.ഇതില്‍ ഇന്ധനത്തിനും വായ്‌പ തിരിച്ചടവിനും ഉള്ള വിഹിതം മാറ്റിവെച്ചാല്‍ പിന്നെ തൊഴിലാളികള്‍ക്ക് മിച്ചം പട്ടിണി തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

Main Article

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

Editorial

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

പുതിയ വാര്‍ത്തകള്‍

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.