Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഭിമാനത്തിന്റെ അരനൂറ്റാണ്ടുമായി ന്യൂറോ സര്‍ജറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 10:44 pm IST
in Thiruvananthapuram

തിരുവനന്തപുരം: മികച്ച ചികിത്സയിലൂടെ അത്യാസന്നരായ നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന പാരമ്പര്യമുള്ള മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം അഭിമാനത്തിന്റെ 50 വര്‍ഷം പിന്നിടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ലഭിക്കുന്ന ഉന്നതനിലവാരമുള്ള ചികിത്സയാണ് ഇവിടത്തെ ന്യൂറോ സര്‍ജറി വിഭാഗത്തിലും ലഭ്യമാകുന്നത്. നൂതനമായ ചികിത്സാ സംവിധാനങ്ങളോടെ തലച്ചോറിന്റേയും നട്ടെല്ലിന്റേയും സുഷുമ്നാ നാഡിയുടേയും ക്ഷതങ്ങളും ട്യൂമറുകളും ഇവിടെ ചികിത്സിക്കുന്നു. ഏകദേശം 1250 ന്യൂറോ ശസ്ത്രക്രിയകളാണ് ഒരു വര്‍ഷം ഇവിടെ ചെയ്യുന്നത്.

രോഗ നിര്‍ണ്ണയത്തിനായി ഇക്കാലത്ത് ലഭ്യമായ ഉപകരണങ്ങളോ സിടി സ്‌കാനോ എംആര്‍ഐ സ്‌കാനോ മറ്റ് ആധുനിക സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്താണ് കേരളത്തിലാദ്യമായി 1966ല്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം ആരംഭിച്ചത്. ഭാരതത്തിലെ ആദ്യത്തെ ന്യൂറോ സര്‍ജറി ബിരുദധാരിയും മലയാളിയുമായ ഡോ. ജേക്കബ് ചാണ്ടിയുടെ കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നു ന്യൂറോ സര്‍ജറി അഭ്യസിച്ച ഡോ. സാംബശിവനാണ് ഇവിടെ സ്വതന്ത്രമായ ന്യൂറോ സര്‍ജറി വിഭാഗം തുടങ്ങിയത്.

പുതിയ സാങ്കേതിക വിദ്യകള്‍ ഇല്ലാത്ത ആ കാലത്ത് രോഗികളെ പരിശോധിച്ച് മാത്രം രോഗ നിര്‍ണ്ണയം നടത്തുകയും ശസ്ത്രക്രിയ ചെയ്ത് സുഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടത്തെ ചികിത്സയുടെ യശസ് വര്‍ധിച്ചപ്പോള്‍ അന്യൂറിസം പോലുള്ള ശസ്ത്രക്രിയകള്‍ കാണാനായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുപോലും ന്യൂറോ സര്‍ജന്മാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.

ഇന്ന് അസൂയാവഹമായ നിലയിലാണ് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ വളര്‍ച്ച. അന്ന് ഒരു മുറിയില്‍ മൂന്ന് കിടക്കകള്‍ മാത്രമായി തുടങ്ങിയ ന്യൂറോസര്‍ജറി വിഭാഗത്തിന് ഇന്ന് ഏകദേശം 50 വാര്‍ഡ് കിടക്കകളും 16 തീവ്രപരിചരണ കിടക്കകളുമുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ രണ്ട് യൂണിറ്റുകളായാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. പത്ത് എംസിഎച്ച് യോഗ്യത നേടിയ അധ്യാപകരുടെ കീഴില്‍ 18 പിജി വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നടത്തുന്നു. ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം ആറു പേര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. മൂന്ന് വര്‍ഷത്തെ കഠിനമായ പരിശീലനത്തിലൂടെ ഇവര്‍ പ്രാപ്തരായ ന്യൂറോ സര്‍ജന്മാരാകുന്നു. ഇതുവരെ ഏകദേശം 71 ന്യൂറോ സര്‍ജന്മാരെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ ഈ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവിടെനിന്നു ബിരുദം നേടിയ ന്യൂറോ സര്‍ജന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലെ പ്രശസ്ത ആശുപത്രികളില്‍ ജോലി ചെയ്യുന്നു.

ദേശീയ തലത്തില്‍ നടത്തുന്ന ഡിഎന്‍ബി ന്യൂറോ സര്‍ജറി പരീക്ഷയ്‌ക്ക് അംഗീകരിക്കപ്പെട്ട സെന്ററാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഡോ. അനില്‍ കുമാര്‍ പീതാംബരനും ഡോ ബി.പി. രാജ്മോഹനുമാണ് ഇപ്പോഴത്തെ യൂണിറ്റ് മേധാവികള്‍.

മസ്തിഷ്‌കത്തിലെയും സുഷുമ്നാ നാഡിയിലെയും ക്ഷതങ്ങളും ട്യൂമറുകളും പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ അന്നും ഇന്നും ഒരു പോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും മെഡിക്കല്‍ കോളേജിലെ അതികായകന്മായ ഡോക്ടര്‍മാരുടെ പ്രാഗത്ഭ്യം കൊണ്ട് ജീവിതം തിരിച്ച് കിട്ടിയവര്‍ അനേകായിരങ്ങളാണ്. ആ ഒരു അഭിമാനത്തിലാണ് ന്യൂറോ സര്‍ജറി വിഭാഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.