Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഡിസിസി പ്രസിഡന്റ് സ്ഥാനം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 03:09 pm IST
in Malappuram

നിലമ്പൂര്‍: കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുമ്പോഴും സ്ഥാനമാനങ്ങളോടുള്ള അത്യാഗ്രഹം കോണ്‍ഗ്രസ് നേതാക്കള്‍ ഉപേക്ഷിക്കുന്നില്ല. ദേശീയതലത്തില്‍ പോലും നിലനില്‍പ്പില്ലാതെ ഉഴറുകയാണ് പാര്‍ട്ടി. കേരളത്തിലെ കാര്യം പറയുകയേ വേണ്ട. ന്യൂനപക്ഷ പ്രീണനം കൈമുതലാക്കിയ യുഡിഎഫിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതേ ന്യൂനപക്ഷങ്ങള്‍ തന്നെ തിരിഞ്ഞുകൊത്തി. സമസ്ത മേഖലയിലും പ്രശ്‌നങ്ങള്‍ മാത്രം. പ്രശ്‌ന പരിഹാരത്തിനായി നേതാക്കള്‍ നെട്ടോട്ടം ഓടുമ്പോഴാണ് മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി രൂക്ഷമായിരിക്കുന്നത്. പതിനാറ് മണ്ഡലങ്ങളിലും വിഭാഗീയത അതിരൂക്ഷമായിരിക്കുന്നു. അടുത്തകാലത്ത് ചേര്‍ന്ന മണ്ഡലം കമ്മിറ്റികളെല്ലാം കൈയാങ്കളിയിലാണ് അവസാനിച്ചത്.

ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയാണ് നിലവിലുള്ള മത്സരം. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരാണ് ഇതിനായി പിടിമുറുക്കിയിരിക്കുന്നത്.

നിലമ്പൂരില്‍ നിന്നുള്ള രണ്ട് എ ഗ്രൂപ്പ് നേതാക്കള്‍ നേര്‍ക്കുനേര്‍ വന്നതും കോണ്‍ഗ്രസിന് തലവേദനയായി. കഴിഞ്ഞമാസം അമരമ്പലത്ത് നടന്ന മണ്ഡലം കമ്മിറ്റിയില്‍ 16 വര്‍ഷമായി തുടരുന്ന ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് അമരമ്പലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്യാടന്‍ മുഹമ്മദ് വിളിച്ചുചേര്‍ത്ത യോഗവും തമ്മില്‍തല്ലി പിരിഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത ആര്യാടന്‍ ഷൗക്കത്തിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാര്‍ അല്ലാത്ത ഷൗക്കത്തിന്റെയും വി.പി.കരീമിന്റെയും ആളുകള്‍ യോഗത്തിനെത്തിയതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. ഡിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് ആര്യാടന്‍ മുഹമ്മദിന്റെ നോമിനിയായ വി.എ.കരീമും നിയസമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ വാശിയില്‍ വി.വി.പ്രകാശുമാണ് രംഗത്തുള്ളത്. ഇരുവരും എ ഗ്രൂപ്പുകാരായതിനാല്‍ അണികളും രണ്ടുതട്ടിലാണ്. കരീമിനുവേണ്ടി ഉന്നതങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് ആര്യാടനാണ്.

പ്രകാശ് പ്രസിഡന്റായാല്‍ ജില്ലയിലെ തന്റെ മേല്‍ക്കോയ്‌മ നഷ്ടപ്പെടും എന്ന കണക്കുകൂട്ടലിലാണ് വിശ്വസ്തനും കെപിസിസി സെക്രട്ടറിയുമായ വി.എ.കരീമിനുവേണ്ടി ആര്യാടന്‍ ചരടുവലിക്കുന്നത്. തന്റെ തീരുമാനം മറികടന്ന് ഡിസിസി പ്രസിഡന്റിനെ നിയമിച്ചാല്‍ അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന ഭീഷണിയും ആര്യാടന്‍ കെപിസിസിക്ക് മുന്നില്‍ ഉയര്‍ത്തി കഴിഞ്ഞു.

ജില്ലയിലെ മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളില്‍ ഒരാളായ വി.വി.പ്രകാശ് ഉറച്ച നിലപാടിലാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്നത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് പുതിയ കരുനീക്കം. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മാനസിക പിന്തുണയും പ്രകാശിനാണ്. നിലവിലെ ഡിസിസി പ്രസിഡന്റടക്കമുള്ളവരുടെ പിന്തുണയും പ്രകാശിനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

പുതിയ വാര്‍ത്തകള്‍

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.