Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഡിസിസി പ്രസിഡന്റ് സ്ഥാനം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 03:09 pm IST
in Malappuram

നിലമ്പൂര്‍: കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുമ്പോഴും സ്ഥാനമാനങ്ങളോടുള്ള അത്യാഗ്രഹം കോണ്‍ഗ്രസ് നേതാക്കള്‍ ഉപേക്ഷിക്കുന്നില്ല. ദേശീയതലത്തില്‍ പോലും നിലനില്‍പ്പില്ലാതെ ഉഴറുകയാണ് പാര്‍ട്ടി. കേരളത്തിലെ കാര്യം പറയുകയേ വേണ്ട. ന്യൂനപക്ഷ പ്രീണനം കൈമുതലാക്കിയ യുഡിഎഫിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതേ ന്യൂനപക്ഷങ്ങള്‍ തന്നെ തിരിഞ്ഞുകൊത്തി. സമസ്ത മേഖലയിലും പ്രശ്‌നങ്ങള്‍ മാത്രം. പ്രശ്‌ന പരിഹാരത്തിനായി നേതാക്കള്‍ നെട്ടോട്ടം ഓടുമ്പോഴാണ് മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി രൂക്ഷമായിരിക്കുന്നത്. പതിനാറ് മണ്ഡലങ്ങളിലും വിഭാഗീയത അതിരൂക്ഷമായിരിക്കുന്നു. അടുത്തകാലത്ത് ചേര്‍ന്ന മണ്ഡലം കമ്മിറ്റികളെല്ലാം കൈയാങ്കളിയിലാണ് അവസാനിച്ചത്.

ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയാണ് നിലവിലുള്ള മത്സരം. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരാണ് ഇതിനായി പിടിമുറുക്കിയിരിക്കുന്നത്.

നിലമ്പൂരില്‍ നിന്നുള്ള രണ്ട് എ ഗ്രൂപ്പ് നേതാക്കള്‍ നേര്‍ക്കുനേര്‍ വന്നതും കോണ്‍ഗ്രസിന് തലവേദനയായി. കഴിഞ്ഞമാസം അമരമ്പലത്ത് നടന്ന മണ്ഡലം കമ്മിറ്റിയില്‍ 16 വര്‍ഷമായി തുടരുന്ന ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് അമരമ്പലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്യാടന്‍ മുഹമ്മദ് വിളിച്ചുചേര്‍ത്ത യോഗവും തമ്മില്‍തല്ലി പിരിഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത ആര്യാടന്‍ ഷൗക്കത്തിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാര്‍ അല്ലാത്ത ഷൗക്കത്തിന്റെയും വി.പി.കരീമിന്റെയും ആളുകള്‍ യോഗത്തിനെത്തിയതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. ഡിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് ആര്യാടന്‍ മുഹമ്മദിന്റെ നോമിനിയായ വി.എ.കരീമും നിയസമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ വാശിയില്‍ വി.വി.പ്രകാശുമാണ് രംഗത്തുള്ളത്. ഇരുവരും എ ഗ്രൂപ്പുകാരായതിനാല്‍ അണികളും രണ്ടുതട്ടിലാണ്. കരീമിനുവേണ്ടി ഉന്നതങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് ആര്യാടനാണ്.

പ്രകാശ് പ്രസിഡന്റായാല്‍ ജില്ലയിലെ തന്റെ മേല്‍ക്കോയ്‌മ നഷ്ടപ്പെടും എന്ന കണക്കുകൂട്ടലിലാണ് വിശ്വസ്തനും കെപിസിസി സെക്രട്ടറിയുമായ വി.എ.കരീമിനുവേണ്ടി ആര്യാടന്‍ ചരടുവലിക്കുന്നത്. തന്റെ തീരുമാനം മറികടന്ന് ഡിസിസി പ്രസിഡന്റിനെ നിയമിച്ചാല്‍ അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന ഭീഷണിയും ആര്യാടന്‍ കെപിസിസിക്ക് മുന്നില്‍ ഉയര്‍ത്തി കഴിഞ്ഞു.

ജില്ലയിലെ മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളില്‍ ഒരാളായ വി.വി.പ്രകാശ് ഉറച്ച നിലപാടിലാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്നത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് പുതിയ കരുനീക്കം. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മാനസിക പിന്തുണയും പ്രകാശിനാണ്. നിലവിലെ ഡിസിസി പ്രസിഡന്റടക്കമുള്ളവരുടെ പിന്തുണയും പ്രകാശിനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.