Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങില്‍ പോലീസ് രാജ്; ജനം വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 01:33 pm IST
in Palakkad

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പോലീസ് രാജ്. തങ്ങളുടെ ത്രിയതാരങ്ങളെ നേരില്‍ കാണാനെത്തിയ പാവപ്പെട്ട ജനങ്ങള്‍ വലഞ്ഞു.

ബി ജെ പിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിണറായിക്ക് ആഭ്യന്തരവകുപ്പ് യുദ്ധസന്നാഹമായ സുരക്ഷ ഒരുക്കിയത്. ഇതില്‍ വലഞ്ഞതാവട്ടെ പാവങ്ങളായ പൊതുജനങ്ങളും. എങ്കിാലും ബി ജെ പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു.

ചെളിയും മണലും നിറഞ്ഞ ഇന്ദിരാമാന്ധി സ്റ്റേഡിയത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ജനങ്ങള്‍ തടിച്ചുകൂടിയത്. ഉച്ചയ്‌ക്ക് ഒരുമണിക്കുതന്നെ നഗരം നിശ്ചലാവസ്ഥയിലായി. സുല്‍ത്താന്‍പേട്ട, സ്റ്റേഡിയം ബൈപാസ്, ഐ എം എ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ യുദ്ധസന്നാഹമായ രീതിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തു. പിഞ്ചുകുട്ടികളെയും വൃദ്ധരെയും വരെ ഇതുവഴി കടത്തിവിട്ടില്ല. പൊലീസില്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാം മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും മറുപടി ചോദിക്കരുതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനത്തിനുശേഷം രാത്രിയോടെ എല്ലാവര്‍ക്കും എല്ലാവഴികളും തുറന്നുകൊടുക്കുകയും ചെയ്തു.

അതേസമയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിനുള്ള സൗജന്യ പ്രവേശന പാസ് കരിഞ്ചന്തയില്‍ 1000 രൂപയക്ക് വിറ്റു. പാസ് വിതരണം സ്വരലയ എന്ന സംഘടന മുക്കിയതിനു പിന്നാലെയാണ് സൗജന്യപാസുകള്‍ 1000 രൂപയ്‌ക്ക വില്‍പ്പന നടത്തിയത്. ഗവ.വിക്ടോറിയ കോളേജിനു സമീപമുള്ള സംഘാടക സമിതി ഓഫീസിനുമുന്നിലായിരുന്നു നാടകീയമായി പാസ് വില്‍പ്പന നടന്നത്. പാസിനായി പൊതുജനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സംഘാടകസമിതി ഓഫീസുകളെ സമീപിച്ചെങ്കിലും ജനങ്ങളെ നോക്കുകുത്തിയാക്കി പാസുകളെല്ലാം സ്വരലയ അംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

അംഗങ്ങളുടെ പേര് രേഖപ്പെടുത്തി മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയാണ് പാസ് നല്‍കിയതെന്ന് പറയുന്നു. സാംസ്‌ക്കാരിക പരിപാടിയുടെ സൗജന്യപാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും സ്വരലയ അംഗങ്ങള്‍ക്കും മാത്രം നല്‍കി പൊതുജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പാസ് വാങ്ങാനെത്തിയവര്‍ പറഞ്ഞു.

പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 1000 രൂപയ്‌ക്ക പാസ് വില്‍പ്പന നടന്നത്. ഗോള്‍ഡന്‍ പാസുകളും, സില്‍വര്‍ പാസുകളുമാണ് വിറ്റത്. പിന്നീട് പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു.

സംഘാടകസമിതി വിതരണം ചെയ്ത പാസുകളില്‍ ഇടതുപക്ഷ അനുഭാവികളും കുടുംബങ്ങളും സുഹൃത്തുക്കളും സീറ്റ് പിടിച്ചപ്പോള്‍ പൊതുജനങ്ങള്‍ സ്റ്റേഡിയത്തിനു പുറത്ത് കാത്തു നിന്ന് മടുത്ത് തിരിച്ചുപോവുകയായിരുന്നു. ആയിരകണക്കിനാളുകളാണ് തിരിച്ചുപോയത്. തങ്ങളുടെ പ്രിയ താരങ്ങളെ കാണുന്നതിന് കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് മണിക്കൂറുകണക്കിന് കാത്തു നിന്ന് തിരിച്ചുപോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

Kerala

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

Kerala

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.