Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങില്‍ പോലീസ് രാജ്; ജനം വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 01:33 pm IST
in Palakkad

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പോലീസ് രാജ്. തങ്ങളുടെ ത്രിയതാരങ്ങളെ നേരില്‍ കാണാനെത്തിയ പാവപ്പെട്ട ജനങ്ങള്‍ വലഞ്ഞു.

ബി ജെ പിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിണറായിക്ക് ആഭ്യന്തരവകുപ്പ് യുദ്ധസന്നാഹമായ സുരക്ഷ ഒരുക്കിയത്. ഇതില്‍ വലഞ്ഞതാവട്ടെ പാവങ്ങളായ പൊതുജനങ്ങളും. എങ്കിാലും ബി ജെ പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു.

ചെളിയും മണലും നിറഞ്ഞ ഇന്ദിരാമാന്ധി സ്റ്റേഡിയത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ജനങ്ങള്‍ തടിച്ചുകൂടിയത്. ഉച്ചയ്‌ക്ക് ഒരുമണിക്കുതന്നെ നഗരം നിശ്ചലാവസ്ഥയിലായി. സുല്‍ത്താന്‍പേട്ട, സ്റ്റേഡിയം ബൈപാസ്, ഐ എം എ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ യുദ്ധസന്നാഹമായ രീതിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തു. പിഞ്ചുകുട്ടികളെയും വൃദ്ധരെയും വരെ ഇതുവഴി കടത്തിവിട്ടില്ല. പൊലീസില്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാം മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും മറുപടി ചോദിക്കരുതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനത്തിനുശേഷം രാത്രിയോടെ എല്ലാവര്‍ക്കും എല്ലാവഴികളും തുറന്നുകൊടുക്കുകയും ചെയ്തു.

അതേസമയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിനുള്ള സൗജന്യ പ്രവേശന പാസ് കരിഞ്ചന്തയില്‍ 1000 രൂപയക്ക് വിറ്റു. പാസ് വിതരണം സ്വരലയ എന്ന സംഘടന മുക്കിയതിനു പിന്നാലെയാണ് സൗജന്യപാസുകള്‍ 1000 രൂപയ്‌ക്ക വില്‍പ്പന നടത്തിയത്. ഗവ.വിക്ടോറിയ കോളേജിനു സമീപമുള്ള സംഘാടക സമിതി ഓഫീസിനുമുന്നിലായിരുന്നു നാടകീയമായി പാസ് വില്‍പ്പന നടന്നത്. പാസിനായി പൊതുജനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സംഘാടകസമിതി ഓഫീസുകളെ സമീപിച്ചെങ്കിലും ജനങ്ങളെ നോക്കുകുത്തിയാക്കി പാസുകളെല്ലാം സ്വരലയ അംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

അംഗങ്ങളുടെ പേര് രേഖപ്പെടുത്തി മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയാണ് പാസ് നല്‍കിയതെന്ന് പറയുന്നു. സാംസ്‌ക്കാരിക പരിപാടിയുടെ സൗജന്യപാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും സ്വരലയ അംഗങ്ങള്‍ക്കും മാത്രം നല്‍കി പൊതുജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പാസ് വാങ്ങാനെത്തിയവര്‍ പറഞ്ഞു.

പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 1000 രൂപയ്‌ക്ക പാസ് വില്‍പ്പന നടന്നത്. ഗോള്‍ഡന്‍ പാസുകളും, സില്‍വര്‍ പാസുകളുമാണ് വിറ്റത്. പിന്നീട് പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു.

സംഘാടകസമിതി വിതരണം ചെയ്ത പാസുകളില്‍ ഇടതുപക്ഷ അനുഭാവികളും കുടുംബങ്ങളും സുഹൃത്തുക്കളും സീറ്റ് പിടിച്ചപ്പോള്‍ പൊതുജനങ്ങള്‍ സ്റ്റേഡിയത്തിനു പുറത്ത് കാത്തു നിന്ന് മടുത്ത് തിരിച്ചുപോവുകയായിരുന്നു. ആയിരകണക്കിനാളുകളാണ് തിരിച്ചുപോയത്. തങ്ങളുടെ പ്രിയ താരങ്ങളെ കാണുന്നതിന് കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് മണിക്കൂറുകണക്കിന് കാത്തു നിന്ന് തിരിച്ചുപോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.