Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരിഷ്‌കരണം പാതിവഴിയില്‍; ഓണം കൊട്ടാരക്കരക്ക് അഴിയാകുരുക്കാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 02:22 pm IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കരയുടെ കുരുക്കഴിക്കാന്‍ കക്ഷിരാഷ്‌ട്രീയം മറന്ന് നടപ്പാക്കിയ 12 ഇന കര്‍മ്മ പരിപാടികള്‍ ഫലം കാണുന്നില്ല. കര്‍മ്മ പരിപാടിയില്‍ നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വെള്ളം ചേര്‍ത്തതാണ് കാരണം. പരിഷ്‌കാരത്തിന്റെ ദുരന്തഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് പാവപ്പെട്ട ആട്ടോറിക്ഷക്കാരും,ടാക്‌സികളും,ഗണപതിക്ഷേത്ര പരിസരത്ത് കച്ചവടക്കാരും മാത്രം. ബാക്കി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ആവിയായിപോയി.ഗതാഗതകുരുക്കിനും വാഹനപാര്‍ക്കിംഗിനും ഏറെ പ്രയോജനപ്രദമായിരുന്ന ഒന്നിടവിട്ട ദിവസങ്ങളില്‍ ഇരുവശങ്ങളിലുമുള്ള പാര്‍ക്കിംഗ്. പരീക്ഷണാടിസ്ഥാനത്തില്‍പോലും നടപ്പാക്കിയില്ല. സ്ഥല കുറവുള്ള കൊട്ടാരക്കരപോലുള്ള പട്ടണത്തിന് ഏറെ പ്രതീക്ഷനല്‍കുന്ന പരിഷ്‌കാരമായിരുന്നു ഇത്. ഇപ്പോള്‍ പട്ടണത്തില്‍ എവിടെ നോക്കിയാലും കാണാന്‍ കഴിയുന്നത് നോപാര്‍ക്കിംഗ് ബോര്‍ഡുകള്‍ മാത്രം. 80 ഓളം ബോര്‍ഡുകളാണ് നോക്ക് കുത്തിയായി നില്‍ക്കുന്നത്. വാഹനങ്ങള്‍ ഇതിന് കീഴില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടാല്‍ പാര്‍ക്കിംഗ് ബോര്‍ഡും നാണിക്കും. പട്ടണത്തിലെ ഗതാഗതകുരുക്കഴിക്കാന്‍ നടപടി സ്വീകരിക്കേണ്ടവര്‍ ആദ്യം ചെയ്തത് ഗണപതിക്ഷേത്രത്തിന് സമീപം പെട്ടികടകളും ഉന്ത് വണ്ടികളുമായി കച്ചവടം ചെയ്ത് ഉപജീവനം നടത്തിവന്ന പാവപ്പെട്ടവരെ ഒഴിപ്പിക്കുകയായിരുന്നു. അവരെ ഒഴിപ്പിച്ച് കഴിഞ്ഞപ്പോള്‍ കൊട്ടാരക്കരയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന മട്ടില്‍ പിന്നെ എങ്ങും ഒഴിപ്പിക്കല്‍ നടന്നില്ല.

ടൗണിലെ അനധികൃതകൈയ്യേറ്റങ്ങളില്‍ തൊടാന്‍പോലും ആരും ധൈര്യപ്പെട്ടില്ല. കൊട്ടാരക്കരയിലെ ഗതാഗത കുരുക്ക് നാട്ടപകാര്‍ക്കും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വാഹനയാത്രികര്‍ക്കും, കാല്‍നടയാത്രികര്‍ക്കും ഒരു പോലെ പേടിസ്വപ്‌നമാണ്. ഇതിന് പരിഹാരം കാണാനാണ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും, ജനപ്രതിനിധികളും, ട്രാഫിക് അവലോകന സമിതിയും 12 ഇന കര്‍മ്മ പരിപാടികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. കോളേജ് ജംഗ്ഷന്‍മുതല്‍ മെയിന്‍ പോസ്റ്റ് ഓഫിസ് വരെയുള്ള ‘ഭാഗത്ത്മുംബൈ മാതൃകയില്‍ വണ്‍സൈഡ് പാര്‍ക്കിംഗായിരുന്ന പ്രധാന നിര്‍ദ്ദേശം. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ വശങ്ങള്‍ മാറ്റി പാര്‍ക്ക് ചെയ്യും.

മര്‍മ്മ പ്രധാനമായ 30 സ്ഥലങ്ങള്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് ടൗണിനെ ക്യാമറ കണ്ണിനുള്ളിലാക്കും. ആര്യാസ് മുതല്‍ ലോട്ടസ് വരെയുള്ള ‘ഭാഗത്ത് പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിക്കും. ഓയൂര്‍ റോഡിലെ വണ്‍വേ കര്‍ശനമാക്കി പാര്‍ക്കിംഗ് നിരോധിക്കും.നടപ്പാതകള്‍ ഒഴിപ്പിച്ച് കാല്‍നടയാത്ര സുഗമമാക്കും.തിരക്കുള്ള സമയങ്ങളില്‍ ചരക്കിറക്കുന്നതും കയറ്റുന്നതും നിരോധിക്കും. ട്രാഫിക് നിയന്ത്രണത്തിന് വാര്‍ഡന്‍മാരെ കൂടാതെ സന്നദ്ധപ്രവര്‍ത്തകരെ കൂടി നിയമിക്കും. ഡ്രൈവര്‍മാരുടെ കാഴചക്ക് തടസമായി നില്‍ക്കുന്ന ഫഌക്‌സുകള്‍ നീക്കം ചെയ്യും.ടി.ബി.ജംഗ്ഷന്‍ പോസ്റ്റ് ഓഫിസ് റോഡ് വണ്‍വേയാക്കും. ടാക്‌സി ആട്ടോ സ്റ്റാന്‍ഡുകള്‍ പുനക്രമീകരിക്കും.

ബസ് വേ ഏര്‍പ്പെടുത്തും. അനുമതിയില്ലാതെ നഗരത്തിന്റെ വിവിധ’ഭാഗങ്ങളില്‍ നടക്കുന്ന മത്സ്യവിപണനത്തിന് എതിരെ നടപടി എടുക്കും എന്നിങ്ങനെയായിരുന്ന കര്‍മ്മ പരിപാടി. എന്നാല്‍ ചന്തമുക്കിലെ ആട്ടോസ്റ്റാന്‍ഡും ടാക്‌സി സ്റ്റാന്‍ഡും മാറ്റി തുടങ്ങിയ പരിഷ്‌കരണ നടപടികള്‍ പിന്നീട് എങ്ങും എത്തിയില്ല. സ്ഥാപിത താല്‍പര്യക്കാരുടെ ഇടപെടീല്‍ മൂലം ഓണം കൊട്ടാരക്കരക്ക് അഴിയാകുരുക്കായി മാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

Kerala

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.