Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

​മൊ​ബൈ​ൽ​ ഉ​പ​യോ​ഗി​ക്കാം​,​ ശ്ര​ദ്ധ​യോ​ടെ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 05:47 pm IST
in Lifestyle

സെൽഫോൺ വികിരണം ഏൽക്കൽ കുറയ്‌ക്കാനുള്ള വഴികൾ

നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഉപകരണമായി മാറിയിരിക്കുന്നു സെൽഫോണുകൾ. ഇതിന്റെ അമിത ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നിരന്തരം സെൽഫോൺ ഉപയോഗിക്കുന്നവർക്ക് തലച്ചോറിലും വായിലും മുഴകൾ ഉണ്ടാകാനുള്ള സാധ്യതയും കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനാണ് ഇവിടെ വില്ലനാകുന്നത്. റേഡിയേഷൻ നിന്ന് രക്ഷ നേടാനും ചില വഴികളുണ്ട്.

1.വികിരണം കുറഞ്ഞ ഫോൺ വാങ്ങുക

നിങ്ങളുടെ ഫോണിലെ ഇഡബ്ല്യുജി വാങ്ങുന്നവർക്കുള്ള വഴികാട്ടി കാണുക. ( ഫോണിന്റെ മോഡൽ നമ്പർ ബാറ്ററിക്കു കീഴിൽ അച്ചടിച്ചിട്ടുണ്ടാകും.)ഏറ്റവും കുറഞ്ഞ അളവിൽ റേഡിയേഷൻ പ്രസരിപ്പിക്കുന്നതും ആവശ്യത്തിനിണങ്ങിയതുമായ ഫോൺ തിരഞ്ഞെടുക്കുക.

2. ഹെഡ്‌സെറ്റോ സ്പീക്കറോ ഉപയോഗിക്കുക

ഫോണിലൂടെ നേരിട്ട് സംസാരിക്കുന്നതിനേക്കാൾ കുറച്ച് റേഡിയേഷനെ ഹെഡ്‌സെറ്റിലൂടെ സംസാരിക്കുമ്പോൾ അനുഭവപ്പെടുന്നുള്ളു. വയർ ഉള്ളതോ വയർ ഇല്ലാത്തതോ ആയ ഹെഡ്‌സെറ്റ് (ഇതിൽ ഏതാണ് സുരക്ഷിതമെന്നതിൽ വിദഗ്ധർക്ക് വിരുദ്ധ അഭിപ്രായം ഉണ്ട്) തിരഞ്ഞെടുക്കുക. ചില വയർലെസ് ഹെഡ്‌സെറ്റുകൾ തുടർച്ചയായി കുറഞ്ഞ അളവിൽ വികിരണം പ്രസരിപ്പിക്കും. അതിനാൽ സംസാരിക്കാത്ത സമയങ്ങളിൽ അവ കാതിൽ വയ്‌ക്കരുത്. സ്പീക്കർ മോഡിൽ ഫോൺ ഉപയോഗിക്കുന്നതും തലയ്‌ക്ക് വികിരണം ഏൽക്കുന്നത് കുറയ്‌ക്കും.

3. ശരീരത്തോട് ചേർത്തുവയ്‌ക്കാതെ ഫോൺ മാറ്റി സൂക്ഷിക്കുക

സംസാരിക്കുമ്പോൾ ഫോൺ തലയുടെ ഭാഗത്തു നിന്ന് മാറ്റി സൂക്ഷിക്കുക. ഫോൺ തലഭാഗത്ത് വച്ച് ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ലോലമായ ശരീര കോശങ്ങൾക്ക് റേഡിയേഷൻ അപകടം വരുത്തിവയ്‌ക്കും.

4. സംസാരിക്കുന്നതിനേക്കാൾ നല്ലത് സന്ദേശം അയക്കൽ

സന്ദേശം അയക്കുമ്പോൾ കുറച്ച് ഊർജമേ (കുറഞ്ഞ വികിരണം) പ്രസരിക്കപ്പെടുന്നുള്ളു. അതിനാൽ സംസാരിക്കുന്നതിനേക്കാൾ സന്ദേശം അയക്കുന്നത് റേഡിയേഷൻ ഏൽക്കുന്നതിൽ നിന്ന് സംരക്ഷിക്കും.

5 സിഗ്നൽ മോശമാണോ? ഫോൺ ഉപയോഗിക്കാതിരിക്കുക

നിങ്ങളുടെ ഫോണിൽ വളരെ കുറച്ച് സിഗ്‌നൽ ബാറുകളേ ഉള്ളൂവെങ്കിൽ ടവറിൽ നിന്ന് സിഗ്‌നൽ ലഭിക്കാൻ അത് കൂടുതൽ റേഡിയേഷൻ പ്രസരിപ്പിക്കും. ഫോണിൽ ശക്തമായ സിഗ്‌നലുകൾ ഉള്ളപ്പോൾ മാത്രം വിളിക്കുകയും ഫോൺ കോളുകൾ സ്വീകരിക്കുകയും ചെയ്യുക.

6. കുട്ടികളിൽ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക

മുതിർന്നവരേക്കാൾ കുട്ടികളെയാണ് സെൽഫോണിന്റെ ഉപയോഗം ദോഷകരമായി ബാധിക്കുക. അടിയന്തിരഘട്ടങ്ങളിൽ ഒഴികെ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. കുട്ടികളിൽ പഠന വൈകല്യങ്ങൾക്കും ഫോണിന്റെ അമിത ഉപയോഗം വഴിതെളിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.