Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 08:46 pm IST
inWayanad

കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ പുരോഗമിക്കുന്ന റോഡ് നിര്‍മാണവും
മെക്‌സിക്കന്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കലും

മീനങ്ങാടി : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു അര്‍ധവിരാമമിട്ട് കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനംതുടങ്ങുന്നു. മൈസൂരു വൃന്ദാവന്‍ മാതൃകയില്‍ വികസിപ്പിക്കുന്ന വിനോദസഞ്ചാരകേന്ദ്രം ഓണക്കാലത്ത് ഭാഗികമായ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കാരാപ്പുഴയി ല്‍ 2010 ല്‍ തുടങ്ങിയതാണ് വിനോദസഞ്ചാരവികസനപരിപാടികള്‍. ടൂറിസ്റ്റ്‌ഫെസിലിറ്റേഷ ന്‍സെന്റര്‍, നടപ്പാത, പാര്‍ക്കിംഗ് ഏരിയ, സുവനീര്‍-സ്‌പൈസസ്സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, വാട്ടര്‍ഫ ൗണ്ടെയ്ന്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.

കുട്ടികളുടെ ഉദ്യാനം, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നിവയുടെ നിര്‍മാണം, മെക്‌സിക്കല്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കല്‍, ബഫലോ ഗ്രാസ് നടീല്‍ തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നത്. വിനോദസഞ്ചാരകേന്ദ്രം മോടികൂട്ടുന്നതിനു 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പൂമുഖത്തും ഉദ്യാനങ്ങളിമടക്കം ഗ്രാസ്‌കാര്‍പറ്റ് വിരിക്കുന്നത്. ബംഗളൂരുവില്‍നിന്നു കൊണ്ടുവന്നതാണിത്. 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മണ്ണൊരുക്കി ബഫലോ ഗ്രാസ് നടുന്നത്. ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച 6000മീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. വാഹനഗതാഗതത്തിനുതകുന്നതാണ് ഇതില്‍ 4000മീറ്റര്‍. 2000 മീറ്റര്‍ നടപ്പാതയാണ്. ഉദ്യാനങ്ങളിലൂടെയാണിത്. ഈ പ്രവൃത്തികള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

കാരാപ്പുഴയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏകദേശം നാലര ഹെക്ടറില്‍ സജ്ജമാക്കിയ റോസ്, ഡാലിയ, ജര്‍ബറ ഉദ്യാനങ്ങള്‍ കളകയറി നശിക്കുന്ന അവസ്ഥ ഒഴിവായി. ഉദ്യാനങ്ങളുടെ ഒരു വര്‍ഷത്തെ പരിപാലനച്ചുമതല പ്രദേശിക കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. കളകള്‍ നീക്കി റോസ് ഗാര്‍ഡന്‍ വൃത്തിയാക്കിയ കരാറുകാരന്‍ ഡാലിയ ഉദ്യാനത്തില്‍ പുതിയ ചെടികളും നട്ടു. നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും കണക്കിലെ വ്യക്തതയെചൊല്ലി കൊമ്പുകോര്‍ത്തതാണ് ഉദ്യാനങ്ങള്‍ കളകയറിയ നിലയില്‍ മാസങ്ങളോളം കിടിക്കുന്നതിനു കാരണമായത്. 2015 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നട്ടതാണ് ഉദ്യാനങ്ങളിലെ പൂച്ചെടികള്‍.

കാരാപ്പൂഴ ആസ്ഥാനമായി വന്‍കിട ജലസേചന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. 1975ല്‍ നിര്‍മാണം ആരംഭിക്കുകയും 400 കോടിയില്‍പരം രൂപ ചെലവഴിക്കുകയും ചെയ്തിട്ടും പദ്ധതി ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തിലാണ് കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനു ഉപയോഗപ്പെടുത്താന്‍ നീക്കമാരംഭിച്ചിത്. ദേശീയപാത 212ലെ കാക്കവയലില്‍നിന്നു ആറ് കിലോമീറ്റര്‍ മാറിയാണ് കാരാപ്പുഴ. വാഴവറ്റയാണ് തൊട്ടടുത്ത അങ്ങാടി. അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതിരുന്നിട്ടും ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അത്രയ്‌ക്ക് സുന്ദരമാണ് കാരാപ്പുഴയില്‍നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍. വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ ദക്ഷിണേന്ത്യയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാരകേന്ദ്രമായി കാരാപ്പുഴ മാറുമെന്ന് വാഴവറ്റയിലെ കേരള ആയുര്‍ യോഗ മാനേജിംഗ് ഡയറക്ടര്‍ ഡോ.അനു ടോണി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. അമ്പലവയല്‍ ഉള്‍പ്പെടെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതും റിസര്‍വോയറില്‍ സീ പ്ലെയിന്‍, സോളാര്‍ ബോട്ടിംഗ് സൗകര്യം ഒരുക്കുന്നതും കാരാപ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനു ആക്കംകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.മീനങ്ങാടി : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു അര്‍ധവിരാമമിട്ട് കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനംതുടങ്ങുന്നു. മൈസൂരു വൃന്ദാവന്‍ മാതൃകയില്‍ വികസിപ്പിക്കുന്ന വിനോദസഞ്ചാരകേന്ദ്രം ഓണക്കാലത്ത് ഭാഗികമായ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കാരാപ്പുഴയി ല്‍ 2010 ല്‍ തുടങ്ങിയതാണ് വിനോദസഞ്ചാരവികസനപരിപാടികള്‍. ടൂറിസ്റ്റ്‌ഫെസിലിറ്റേഷ ന്‍സെന്റര്‍, നടപ്പാത, പാര്‍ക്കിംഗ് ഏരിയ, സുവനീര്‍-സ്‌പൈസസ്സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, വാട്ടര്‍ഫ ൗണ്ടെയ്ന്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.

കുട്ടികളുടെ ഉദ്യാനം, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നിവയുടെ നിര്‍മാണം, മെക്‌സിക്കല്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കല്‍, ബഫലോ ഗ്രാസ് നടീല്‍ തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നത്. വിനോദസഞ്ചാരകേന്ദ്രം മോടികൂട്ടുന്നതിനു 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പൂമുഖത്തും ഉദ്യാനങ്ങളിമടക്കം ഗ്രാസ്‌കാര്‍പറ്റ് വിരിക്കുന്നത്. ബംഗളൂരുവില്‍നിന്നു കൊണ്ടുവന്നതാണിത്. 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മണ്ണൊരുക്കി ബഫലോ ഗ്രാസ് നടുന്നത്. ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച 6000മീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. വാഹനഗതാഗതത്തിനുതകുന്നതാണ് ഇതില്‍ 4000മീറ്റര്‍. 2000 മീറ്റര്‍ നടപ്പാതയാണ്. ഉദ്യാനങ്ങളിലൂടെയാണിത്. ഈ പ്രവൃത്തികള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

കാരാപ്പുഴയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏകദേശം നാലര ഹെക്ടറില്‍ സജ്ജമാക്കിയ റോസ്, ഡാലിയ, ജര്‍ബറ ഉദ്യാനങ്ങള്‍ കളകയറി നശിക്കുന്ന അവസ്ഥ ഒഴിവായി. ഉദ്യാനങ്ങളുടെ ഒരു വര്‍ഷത്തെ പരിപാലനച്ചുമതല പ്രദേശിക കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. കളകള്‍ നീക്കി റോസ് ഗാര്‍ഡന്‍ വൃത്തിയാക്കിയ കരാറുകാരന്‍ ഡാലിയ ഉദ്യാനത്തില്‍ പുതിയ ചെടികളും നട്ടു. നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും കണക്കിലെ വ്യക്തതയെചൊല്ലി കൊമ്പുകോര്‍ത്തതാണ് ഉദ്യാനങ്ങള്‍ കളകയറിയ നിലയില്‍ മാസങ്ങളോളം കിടിക്കുന്നതിനു കാരണമായത്. 2015 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നട്ടതാണ് ഉദ്യാനങ്ങളിലെ പൂച്ചെടികള്‍.

കാരാപ്പൂഴ ആസ്ഥാനമായി വന്‍കിട ജലസേചന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. 1975ല്‍ നിര്‍മാണം ആരംഭിക്കുകയും 400 കോടിയില്‍പരം രൂപ ചെലവഴിക്കുകയും ചെയ്തിട്ടും പദ്ധതി ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തിലാണ് കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനു ഉപയോഗപ്പെടുത്താന്‍ നീക്കമാരംഭിച്ചിത്. ദേശീയപാത 212ലെ കാക്കവയലില്‍നിന്നു ആറ് കിലോമീറ്റര്‍ മാറിയാണ് കാരാപ്പുഴ. വാഴവറ്റയാണ് തൊട്ടടുത്ത അങ്ങാടി. അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതിരുന്നിട്ടും ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അത്രയ്‌ക്ക് സുന്ദരമാണ് കാരാപ്പുഴയില്‍നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍. വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ ദക്ഷിണേന്ത്യയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാരകേന്ദ്രമായി കാരാപ്പുഴ മാറുമെന്ന് വാഴവറ്റയിലെ കേരള ആയുര്‍ യോഗ മാനേജിംഗ് ഡയറക്ടര്‍ ഡോ.അനു ടോണി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. അമ്പലവയല്‍ ഉള്‍പ്പെടെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതും റിസര്‍വോയറില്‍ സീ പ്ലെയിന്‍, സോളാര്‍ ബോട്ടിംഗ് സൗകര്യം ഒരുക്കുന്നതും കാരാപ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനു ആക്കംകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.