Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

​കു​ട്ട​നാ​ട​ന്‍​ കു​ടം​പു​ളി​ക്ക് പ്രി​യ​മേ​റു​ന്നു​…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 07:06 pm IST
in Lifestyle

പുളി ഉടക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍

വളക്കൂറുള്ള കുട്ടനാടന്‍ മണ്ണില്‍ വളരുന്ന പുളിമരത്തിന്റെ കായ്ഫലമായ പുളിക്ക് പ്രിയമേറുന്നു. മൃദുവും സ്വാദും ക്ഷാരഗുണമുള്ളതുമാണ് കുട്ടനാടന്‍ കുടംപുളി. ജലം വലിച്ചെടുക്കാന്‍ സൗകര്യമുള്ള പ്രദേശങ്ങളിലാണ് പുളിമരം കാണുന്നത്. ചൂട് കാലത്താണ് പുളിമരങ്ങള്‍ പൂക്കുന്നത്. ഇത്തവണ കുഭം ,മീനം മാസങ്ങളിലാണ് മരങ്ങള്‍ പൂത്തത്. ചൂട് കനത്തത് കാരണം കായ്‌കളാകേണ്ട പൂക്കള്‍ പലതും നഷ്ടപ്പെട്ടു.

അതുകൊണ്ട് ഇത്തവണ പുളിക്ക് വില കൂടാന്‍ സാധ്യത ഉണ്ട്. റോഡിന്റെ ഇരുവശങ്ങളിലും പായിലും ചാക്കിലും ഓലക്കീറുകളിലുമായിട്ടാണ് പുളികള്‍ ഉണക്കുന്നത്. മിക്ക വീട്ടുകാരും പുളി വില്‍ക്കാറില്ല. പഴുത്ത് താഴെ വീഴുന്ന പുളികള്‍ ഉടച്ച് കുരു വെളിയിലെടുത്ത് വൃത്തിയായി കഴുകിയാണ് ഉണക്കുന്നത്. റോഡുകളിലും വീടിന്റെ ടെറസ്സുകളിലും വീടിന്റെ മുറ്റത്തും സൂര്യന്റെ ചൂടിനെ ആശ്രയിച്ചാണ് ഉണക്കുന്നത്. ഇങ്ങനെ ഉണക്കുന്ന പുളിക്ക് കേടുവരാതെ എത്ര വര്‍ഷം വേണമെങ്കിലും ഇരിക്കും. ഇങ്ങനെയുള്ള പുളി മൃദുവായിരിക്കും.

റോഡരികില്‍ പുളി ഉണക്കുന്നു

പുളിക്ക് രുചിയുമുണ്ടാകും. പഴകും തോറും രുചി കൂടും എന്നാണ് പഴമക്കാര്‍ പറയുന്നത്. മഴക്കാലമായാല്‍ പുളി ഉണക്കുന്നതിന് വീടുകളിലോ ഷെഡ്ഡുകളിലോ പ്രത്യേക ചേരുകള്‍ കെട്ടി പുക കൊടുത്താണ് ഉണക്കുന്നത്. പുളി അളിഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെചെയ്യുന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളം കുടം പുളികള്‍ എത്താറുണ്ടെങ്കിലും കുട്ടനാടന്‍ പുളിക്കാണ് പ്രിയം. പുളിക്ക് കുടത്തിന്റെ ആകൃതി ആയതിനാല്‍ കുടംപുളിയെന്നും തോടിന്റെ തീരങ്ങളില്‍ വളരുന്നതിനാല്‍ തോട്ടുപുളിയൈന്നും ഇതിനു പേരുണ്ട്.

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും കിഴക്കന്‍ ജില്ലകളിലുമാണ് കുടംപുളി കൂടുതലായി ഉപയോഗിക്കുന്നത്. മീന്‍ കറിയിലാണ് പ്രധാനമായും കുടംപുളി ഉപയോഗിക്കുന്നതെങ്കിലൂം പനിക്കുള്ള മരുന്നായി കരിപ്പെട്ടി, തുളസിയില, പനിക്കൂര്‍ക്ക, കുടംപുളി എന്നിവയുമിട്ട കഷായവും മുളകോഷ്യം എന്ന വിഭവത്തിലും കുടംപുളി ഉപയോഗിക്കാറുണ്ട്.

ഒരു മഴക്കാല വിളവെന്ന് വിശേഷിപ്പിക്കാവുന്ന പുളിയുടെ വ്യാജനും സുലഭമായി ലഭിക്കാറുണ്ട്. പുളിമരം ഒന്നടങ്കം വിലയ്‌ക്ക് വാങ്ങി കായ്ഫലം എടുക്കുന്നവരും സജീവമാണ്. ഇക്കൂട്ടര്‍ പറിച്ചെടുക്കുന്ന പുളികളെ പഴുത്തതും പച്ചയുമായി തിരിയും. പഴുത്ത പുളി ഉടച്ച് ഉണക്കിയാണ് വില്‍പ്പന നടത്തുന്നത്. എന്നാല്‍ പച്ചപ്പുളി രണ്ടായി പിളര്‍ന്ന് ചേരില്‍ നിരത്തി ടാര്‍,സൈക്കിള്‍ ടയര്‍ എന്നിവയുടെ പുക കൊണ്ടാണ് ഉണക്കുന്നത്.

പുളി ചേരിലുണക്കുന്നു

ഇത് ആരോഗ്യത്തിനു ഹാനികരമാണ്. വിദേശ രാജ്യങ്ങളില്‍ ജോലി തേടിപ്പോകുന്നവരുടെ ലഗേജുകളിലെ അഭിവാജ്യഘടകമായി മാറിയിരിക്കുകയാണ് കുടംപുളി . വാളംപുളിയുടെ കുരുസംസ്‌കരിച്ച് കാലിത്തീറ്റ ആക്കാറുണ്ടെങ്കിലും കുടംപുളിയുടെ കുരു കുഴിച്ചിടാറാണ് പതിവ്. ഇതിന്റെ പുളിപ്പ് സമീപത്തുള്ള വൃക്ഷലതാദികള്‍ക്ക് ഹാനികരവുമാണ്. സീസണ്‍ ആയതിനാല്‍ കിലോക്ക് 225 രൂപ വരെയാണ് ഇപ്പോള്‍വിലയുള്ളത്.

സീസണ്‍ കഴിയുന്നതോടെ 400 രൂപ വരെ ആകാനും സാധ്യതയുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ പുളി സംഭരിച്ച് കുട്ടനാടന്‍ ബ്രാന്‍ഡായി വിപണികളില്‍ എത്തിച്ചാല്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗവുമാകും. ഉപഭോക്താക്കള്‍ക്ക് അമിതമായി വില നല്‍കേണ്ടതായും വരില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.