Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെരിന്തല്‍മണ്ണയില്‍ കാലോചിത മാറ്റങ്ങള്‍ അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 10:36 am IST
in Malappuram

രഞ്ജിത്ത്

ഏബ്രഹാം തോമസ്

പെരിന്തല്‍മണ്ണ; കാലോചിതമായ വികസന കാഴ്ചപ്പാടുകളാണ് പെരിന്തല്‍മണ്ണയില്‍ നടപ്പാക്കേണ്ടതെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയരുന്നു. വികസനം എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ഏകപക്ഷീയവും സ്വാര്‍ത്ഥപരവുമായ പ്രവര്‍ത്തികള്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് ഭൂഷണമല്ലെന്നും പൊതുസമൂഹം മുന്നറിയിപ്പ് നല്‍കുന്നു. റോഡ് പണിക്കുചിലവായ ലക്ഷങ്ങളുടെ കണക്ക് പറഞ്ഞ് ഫ്‌ളക്‌സ് ബോര്‍ഡ് അടിക്കുന്ന തുക കൊണ്ട് മാഞ്ഞ് പോയ സീബ്ര ലൈനുകള്‍ പെയിന്റ് ചെയ്യാനുള്ള മനസെങ്കിലും ജനപ്രതിനിധികള്‍ കാണിച്ചു കൂടെ എന്ന് നാട്ടുകാര്‍ പരിഹസിക്കുന്നു. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.

ടൗണ്‍ ചുറ്റിയുള്ള പ്രകടനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യം

നഗരത്തിലെ ഗതാഗതക്കുരുക്കില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സംഭാവനയും ചെറുതല്ല. ടൗണ്‍ ചുറ്റിയുള്ള പ്രകടനങ്ങളും പാതയോരത്തെ പൊതുസമ്മേളനങ്ങളും സമ്മാനിക്കുന്നത് അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് തന്നെയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മാണ് മുമ്പില്‍. ലീഗ് തൊട്ടു പിറകിലും. റോഡിലുണ്ടാകുന്ന വാഹനങ്ങളുടെ നീണ്ട വരിയാണ് പ്രകടനത്തിന്റെ വിജയം എന്ന് കണക്കാക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ കുരുക്ക് ഉണ്ടാക്കാന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. പ്രത്യേകിച്ചും ഏറ്റവും തിരക്കേറിയ സമയം തന്നെയാണ് പ്രകടനങ്ങള്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുന്നതും. വൈകുന്നേരം നടക്കുന്ന പല സമ്മേളനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും തീരാശാപമായി മാറിയിരിക്കുകയാണ്. പലരും വീട്ടില്‍ എത്തുമ്പോള്‍ തന്നെ ഏറെ വൈകും. ആഴ്ചയില്‍ രണ്ട് സമരമെങ്കിലും പെരിന്തല്‍മണ്ണയില്‍ സ്വാഭാവികമാണ്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ കോടതിപ്പടിക്കലാണ് സമ്മേളനങ്ങള്‍ ഏറെയും നടക്കുന്നത്. അതേസമയം ആളുകയറാത്ത തറയില്‍ ബസ് സ്റ്റാന്‍ഡിലോ തിരക്കില്ലാത്ത മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്തോ ഇത്തരം സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തിക്കൂടെ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ സര്‍വകക്ഷി സമ്മേളനം വിളിച്ച് ഉചിതമായ തീരുമാനം എടുക്കുകയാണ് വേണ്ടത്. അതിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെ മുന്നിട്ട് ഇറങ്ങണം

അടിയന്തരമായി കുഴികള്‍ നികത്തണം

ടൗണില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് തിരിയുന്നത് തന്നെ കുഴിയിലേക്ക് വീണുകൊണ്ടാണ്. പെട്ടെന്ന് സിഗ്നല്‍ കിട്ടി വരുന്ന വാഹനങ്ങള്‍ പാലക്കാട് റോഡില്‍ നിന്ന് തിരിയുന്ന വാഹനങ്ങള്‍ ഈ കുഴിയില്‍ അകപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. ഇനി കുഴി ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ അതില്‍ വീഴാതിരിക്കാനുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തണം. നഷ്ടമാകുന്ന ഈ സമയം കുരുക്കിന് കാരണമാകുന്നു. കോഴിക്കോട് റോഡിലെ ജൂബിലി ജംഗ്ഷനില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്കിലെ പ്രധാന വില്ലനും കുഴികള്‍ തന്നെ. റോഡിന്റെ ഭൂരിഭാഗവും കുഴിയില്‍ കവര്‍ന്നെടുത്തിരിക്കുന്നു. മഴ പെയ്താല്‍ വെള്ളകെട്ട് വേറെയും. ടൗണിനോട് ചേര്‍ന്നുള്ള ഈ രണ്ട് കുഴികളെ പറ്റിയും നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്തു. ജൂബിലി ജംഗ്ഷനിലെ കുഴിയില്‍ വാഴ നട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. ഇങ്ങനെ എത്രയോ വാഴകള്‍ കണ്ടിരിക്കുന്നു എന്ന മനോഭാവമാണ് അധികൃതര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.