Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ക്‌ളീന്‍ സിറ്റി ഇങ്ങനെ മാലിന്യം സൂക്ഷിക്കാന്‍ ഇഎംഎസ് സ്റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 07:08 pm IST
in Alappuzha

ആലപ്പുഴ: ഭാരതത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ നഗരത്തിലെ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നത് കോടികള്‍ മുടക്കി നിര്‍മ്മിച്ച ഇഎംഎസ് സ്റ്റേഡിയത്തില്‍. സര്‍ക്കാരുകളെയും പൊതുജനങ്ങളെയും വരെ കബളിപ്പിച്ച് അവാര്‍ഡുകള്‍ നേടിയ നഗരഭരണകര്‍ത്താക്കളുടെ മുഖം മൂടി ഇതോടെ അഴിഞ്ഞു വീഴുകയാണ്.

നഗരത്തിലെ മാലിന്യങ്ങള്‍ രഹസ്യമായി ഇഎംഎസ് സ്റ്റേഡിയത്തിലെത്തിച്ച് അവിടുത്തെ കടമുറികളിലാണ് സൂക്ഷിക്കുന്നത്. പൂലര്‍ച്ചെയും മറ്റും ഇവ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചു മൂടും. ഇവിടുത്തെ പല കടമുറികളിലും മാലിന്യം കുത്തിനിറച്ചിരിക്കുകയാണ്. മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഇവിടെ കത്തിക്കുന്നതായും പരാതിയുണ്ട് പ്ലാസ്റ്റിക് അടക്കമുള്ള ഇത്തരത്തില്‍ കത്തിക്കുന്നത് പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന ആശങ്കയുമുണ്ട്.

രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചമില്ലാത്തത് സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതിനും കാരണമാകുന്നു. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച സ്റ്റേഡിയം മാലിന്യ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം ഇപ്പോഴത്തെയും മുന്‍പത്തെയും ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിലേറെ വിചിത്രം ആലപ്പുഴയെ കഌന്‍ സിറ്റിയായി പ്രഖ്യാപിച്ചത് ഇത്തരത്തില്‍ തട്ടിപ്പ് കാണിച്ചായിരുന്നുവെന്നതാണ്.

ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്നതാണ് പ്രത്യേകത. ജില്ലയുടെ കായികസ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകി സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ നഗരസഭ നിര്‍മ്മിച്ചസ്റ്റേഡിയമാണ് മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയത്. കോടികള്‍ ചിലരുടെ പോക്കറ്റുകളില്‍ എത്തിയതൊഴിച്ചാല്‍ ഇവിടെ ഇതുവരെ കുട്ടിയുംകോലും കളി പോലും ഇതുവരെ നടന്നിട്ടില്ല.

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെയും നഗരഭരണാധികാരികളുടെയും അലംഭാവത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ. നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി ഇവിടം. സ്റ്റേഡിയത്തിനു പടിഞ്ഞാറു ഭാഗത്തായി കാടുപിടിച്ചുകിടക്കുന്ന പ്രദേശത്താണ് ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ പക്ഷികള്‍ കൊത്തിവലിച്ചു സമീപത്തെ കുടിവെള്ള സ്രോതസുകളിലും വീടുകള്‍ക്കു മുകളിലും കൊണ്ടുവന്നിടുന്നതും പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഭക്ഷണാവശിഷ്ടങ്ങള്‍ യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ തെരുവുനായശല്യവും സ്റ്റേഡിയത്തില്‍ രൂക്ഷമായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ ഒരു കായികമത്സരം പോലും ഇഎംഎസ് സ്റ്റേഡിയത്തില്‍ നടത്തിയിട്ടില്ല.

കയര്‍മേളയും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടികളും രാഷ്‌ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങളും വിനോദപ്രദര്‍ശന മേളകളുമാണ് ഈ കാലയളവിനുള്ളില്‍ സ്റ്റേഡിയത്തില്‍ നടന്നിരിക്കുന്നത്. പലപ്പോഴും സ്റ്റേഡിയത്തില്‍ പരിപാടികള്‍ നടത്തിയതിനുശേഷം അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാറുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.