Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ട്രെയിന്‍ യാത്രക്കിടെ ദമ്പതികളുടെ 40പവന്‍ സ്വര്‍ണ്ണാരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 09:10 pm IST
in Alappuzha

ചെങ്ങന്നൂര്‍: രാജസ്ഥാന്‍ സിക്കറില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. ചെങ്ങന്നൂര്‍ തിട്ടമേല്‍ അരമന റോഡില്‍ ഗുരുസദനം വീട്ടില്‍ ബിജുഗോപിനാഥ് (41), ഭാര്യ സ്മിത (37), മക്കളായ കൃഷ്ണ (12), ഭാഗ്യശ്രീ(8) എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ദമ്പതികള്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കഴിഞ്ഞ 27ന് സിക്കറില്‍ നിന്ന് ബസ്സില്‍ യാത്ര തിരിച്ച ദമ്പതികള്‍ ജയ്‌പ്പൂരിലും അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം ആഗ്രയിലും എത്തി. തുടര്‍ന്ന് 28ന് കേരളാ എക്‌സപ്രസ്സില്‍ ചെങ്ങന്നൂരിലേക്ക് യാത്രതിരിച്ചു. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ നാട്ടിലേക്ക് വന്നത്. ട്രെയിനില്‍ തേര്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റില്‍ മുകളിലേയും നടുവിലേയും ബര്‍ത്താണ് ഇവര്‍ക്ക് ലഭിച്ചത്.

താഴത്തെ ബര്‍ത്തിനടിയില്‍ ആഭരണങ്ങള്‍ വച്ചിരുന്ന പെട്ടി താഴിട്ടു പൂട്ടിയശേഷം ബര്‍ത്തിന്റെ കാലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് ബന്ധിച്ചിരുന്നു. ഒരു മലയാളി കുടുംബവും തമിഴ്‌നാട് സ്വദേശിയും ഉത്തരേന്ത്യന്‍ സ്വദേശിയുമാണ് ഈ കൂപ്പയില്‍ ഉണ്ടായിരുന്നത്. പിന്നീട് ഉത്തരേന്ത്യന്‍ സ്വദേശിയുടെ സുഹൃത്ത് കമ്പാര്‍ട്ടുമെന്റില്‍ എത്തി. ടിക്കറ്റ് കണ്‍ഫോം അല്ലാത്തതിനാല്‍ നിലത്ത് ഷീറ്റ് വിരിച്ച് കിടക്കുകയായിരുന്നു. പെട്ടിക്ക് സമീപമാണ് ഇയാള്‍ കിടന്നിരുന്നത്.

രാത്രിയില്‍ ഭോപ്പാലില്‍ നിന്നും കേന്ദ്ര സേനയുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ 40 പേര്‍ അടങ്ങുന്ന സംഘവും ഇതേ കമ്പാര്‍ട്ടുമെന്റില്‍ കയറി. 30ന് വെളുപ്പിനെ കോയമ്പത്തൂരില്‍ ഇവര്‍ ഇറങ്ങുന്നതുവരെ ഇവരില്‍ ചിലരുടെ തോക്ക് പെട്ടിയുടെ മുകളിലാണ് വച്ചിരുന്നത്. തോക്കുകള്‍ ഒരുമിച്ച് ചങ്ങലയില്‍ കോര്‍ത്ത് സീറ്റിന്റെ കാലിനോട് ചേര്‍ത്ത് പൂട്ടിയിരുന്നു.

30ന് ഉച്ചയക്ക് വീട്ടിലെത്തിയശേഷം മൂന്നുമണിയോടെ പെട്ടി തുറന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തങ്ങള്‍ ബാഗ് വീട്ടില്‍ നിന്നും എടുക്കാന്‍ മറന്നതാവും എന്നുകരുതി സിക്കറിലുള്ള ഭാര്യാ സഹോദരനെ വിളിച്ച് വീട് തുറന്ന് പരിശോധിപ്പിച്ചെങ്കിലും ബാഗ് കണ്ടെത്തിയില്ല. ട്രെയിനിലാണ് മോഷണം നടന്നതെന്ന് മനസ്സിലായതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വലിയമാല, താലിമാല, കമ്മല്‍, ലോക്കറ്റ്, കൊലുസ്, ആറ് വളകള്‍, കുട്ടികളുടെ രണ്ട് മാലകള്‍, കൈചെയിന്‍, നെക്ലെസ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ഈ ആഭരണങ്ങള്‍ക്ക് 12 ലക്ഷത്തിലേറെ രൂപ വിലവരും.

സിക്കറില്‍ മോഡി സര്‍വ്വകലാശാലയില്‍ ജീവനക്കാരനാണ് ബിജു. സ്മിത ഇവിടെ ഗവ. ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. ട്രെയിന്‍ യാത്രക്കിടെ സ്വര്‍ണ്ണം നഷ്ടപ്പെടാതിരിക്കാന്‍ സ്മിതയുടെയും, കുട്ടികളുടെയും ആഭരണങ്ങള്‍ ഊരി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.