Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വരള്‍ച്ചാ കൃഷിനാശം: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ വരള്‍ച്ച ബാധിച്ചത് 1393.2 ഹെക്ടര്‍ സ്ഥലത്ത്. നഷ്ടം 2കോടി 97 ലക്ഷം. 1031 കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 10:42 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ കൊടും വരള്‍ച്ചയില്‍ ഹെക്ടറു കണക്കിന് കൃഷി നശിച്ചതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയിലായി. സംസ്ഥാന സര്‍ക്കാറാകട്ടെ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൗനം പാലിക്കുകയാണ്. ഏപ്രില്‍ മുതല്‍ മെയ് 13 വരെ മാത്രം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് വഴി ഏകദേശം 2 കോടി 97 ലക്ഷത്തി 52530 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ്, നെല്ല്, കുരുമുളക്, റബ്ബര്‍ തുടങ്ങിയ കര്‍ഷകരെയാണ് വരള്‍ച്ച കൂടുതലായും ബാധിച്ചത്. 1031 കര്‍ഷകര്‍ വരള്‍ച്ചാ ദുരിതത്തിന് ഇരയായി. 1393.2 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് വാഴയ്‌ക്കും, കവുങ്ങിനും തെങ്ങിനുമാണ്. കുലച്ചതും കുലയ്‌ക്കാത്തതും ഉള്‍പ്പെടെ 49178 വാഴകളും, 33277 കവുങ്ങും, 10765 തെങ്ങും നശിച്ചിട്ടുണ്ട്. 10 കശുമാവ്, 5564 വള്ളി കുരുമുളക്, ടാപ്പ് ചെയ്തതും ചെയ്യാത്തതുമായ 6303 റബ്ബര്‍ തുടങ്ങിയവയ്‌ക്കും നാശ നഷ്ടമുണ്ടായിട്ടുണ്ട്. 12 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷിയും ചൂട് കാരണം നശിച്ചു. മൂന്ന് ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷി പൂര്‍ണ്ണമായും ഉണങ്ങി നാമാവശേഷമായി. 38 പഞ്ചായത്തുകളിലും 3 മൂന്ന് മുനിസിപ്പാലിറ്റികളിലും കൃഷിനാശമുണ്ടായി. മെയ് അഞ്ച് മുതല്‍ 31 വരെ വേനല്‍ മഴ കാരണം 930 കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചു. 273.2 ഏക്കര്‍ സ്ഥലത്തായി 14084450 രൂപയുടെ ഏകദേശ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

ജില്ലയില്‍ 40 ഡിഗ്രിക്ക് മുകളില്‍ പലപ്പോഴും രേഖപ്പെടുത്തിയ കടുത്ത ചൂട് കാരണം ഈ വര്‍ഷം കൊടും വരള്‍ച്ചയായിരുന്നു. വരള്‍ച്ചയെ തുടര്‍ന്നുണ്ടായ രൂക്ഷമായ ജല ക്ഷാമം കൃഷി നാശത്തിന് പ്രധാന കാരണമായി മാറി. കാസര്‍കോട് മുനിസിപ്പാലിറ്റി, മുളിയാര്‍, കയ്യൂര്‍ ചീമേനി, മടിക്കൈ, മംഗല്‍പ്പാടി, ഇസ്റ്റ്, വെസ്റ്റ് എളേരി, ബളാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൃഷി നാശം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രകൃതി ദുരന്തം, വരള്‍ച്ച എന്നീ ഇനങ്ങളിലായി 2013-14 വര്‍ഷത്തെ കുടിശ്ശികയായ 26 ലക്ഷം രൂപ മുതല്‍ 2014-15 വര്‍ഷത്തെ 1,26,48,325 രൂപ, 2015-16 വര്‍ഷത്തെ 8,501828 രൂപ വരെ ജില്ലാ കൃഷി വകുപ്പ് കണക്കാക്കി സമര്‍പ്പിച്ച കാര്‍ഷിക നഷ്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. 2013 മുതല്‍ 16 വരെ 9001 കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി നഷ്ടപരിഹാര തുക ലഭിക്കാനുണ്ട്. 2,37,69,128 രൂപ കര്‍ഷകര്‍ക്ക് നിലവില്‍ കുടിശ്ശികയായി മാത്രം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നല്‍കാതെ കിടക്കുന്നുണ്ട്. വര്‍ഷാ വര്‍ഷം, വരള്‍ച്ചാ, വേനല്‍മഴ, മണ്‍സൂണ്‍ തുടങ്ങിയവ കൊണ്ടുള്ള കൃഷി നാശത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയല്ലാതെ കൃത്യ സമയത്ത് നഷ്ട പരിഹാരങ്ങള്‍ പ്രഖ്യാപിച്ച് തുക കൈമാറുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

കാര്‍ഷിക നഷ്ടങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന തുക യഥാ സമയത്ത് ലഭിക്കാത്തതിനാല്‍ ലോണെടുത്തും, കടം വാങ്ങിയും കൃഷി ചെയ്യാനിറങ്ങിയ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. വിളവെടുക്കാറായ കാര്‍ഷിക വിളകളുടെ നാശം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.