Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മിറാണ്ടയും നശിക്കാത്ത പൂക്കളും അത്ഭുതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 07:55 am IST
in Lifestyle

ഒരു കൊച്ചു പെണ്‍കുട്ടി, അവള്‍ മരിച്ച് മണ്ണോടു മണ്ണടിഞ്ഞിട്ട് 145 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പക്ഷെ ഇന്നും അവളുടെ കൈയില്‍ ചേര്‍ത്തു വച്ചിരുന്ന ചുവന്ന റോസാപൂവുകള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നത് ആശ്ചര്യമാകുന്നു.

സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ അടക്കം ചെയ്ത ശവപ്പെട്ടി കണ്ടെടുത്തത്. എറിക്കാ കാര്‍ണറെന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട് നവീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു തൊഴിലാളികള്‍. അറ്റകുറ്റപണികളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി കുഴി കുഴിക്കുന്നതിനിടെ പണിയായുധം ലെഡിലും ചെമ്പിലും തീര്‍ത്ത ശവപ്പെട്ടിയില്‍ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് തൊഴിലാളികള്‍ ശവപ്പെട്ടി പുറത്തെടുത്തു. മൂന്ന് അടിയോളം നീളം വരുന്ന ശവപ്പെട്ടിക്ക് രണ്ട് ജനാലകളുണ്ട്. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ജനാലകളിലൂടെ അവര്‍ക്ക് ആ കാഴ്‌ച്ച കാണാന്‍ സാധിച്ചത്.

ഇന്നും നശിക്കാത്ത പൂക്കള്‍

ഏകദേശം മൂന്ന് വയസ്സോളം പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ശവപ്പെട്ടിയില്‍ അടക്കം ചെയ്തിരിക്കുന്നത്. 145 വര്‍ഷം കഴിഞ്ഞിട്ടും അവളുടെ തലമുടിക്കും, നഖങ്ങള്‍ക്കുമൊന്നും ഒരു നാശവും ഉണ്ടായിട്ടില്ല. ഇതിലേറെ അവരെ അത്ഭുതപ്പെടുത്തിയ കാര്യം മറ്റൊന്നായിരുന്നു. ഇന്നും അവളുടെ ചെറു കൈകളിലായി ചേര്‍ത്തു വച്ചിരുന്ന ചുവന്ന റോസാപൂവുകള്‍ക്ക് ഒരു കേടുപാടമില്ല. കൂടാതെ അവളുടെ തലമുടിയില്‍ ഇഴച്ചേര്‍ത്തിരുന്നതും നെഞ്ചോടു ചേര്‍ത്തിരുന്നതുമായ ലാവന്‍ഡര്‍ പൂവുകള്‍ക്ക് ഒരു ഹാനിയും സംഭവിച്ചിട്ടില്ല. മാത്രമല്ല അവളുടെ മൃതദേഹത്തോടൊപ്പമുള്ള യൂക്കാലി ഇലകള്‍ക്കും ഹേതുവേതുമില്ലെന്നത് അത്ഭുതമുളവാക്കുന്നു.

മിറാണ്ടയെന്ന പേര്

എറിക്കാ കാര്‍ണറെന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പണ്ട് സിമത്തേരിയായിരുന്നത്രെ. ‘സിറ്റീസ് ഓള്‍ഡ് ഫെല്ലോസ്’ എന്നായിരുന്നു ഈ സിമത്തേരിയുടെ പേര്. 1890ല്‍ അടച്ചുപൂട്ടേണ്ടി വന്നതിന് 30 വര്‍ഷം മുമ്പുവരെ ഈ സിമത്തേരി പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഇവിടെ അടക്കം ചെയ്ത 30000 പേരില്‍ ഒരാളെന്നാണ് ഈ കുട്ടിയെ കരുതുന്നത്. 1930ല്‍ ഈ മൃതദേഹങ്ങളെല്ലാം കോള്‍മയെന്ന ശ്മശാനത്തിലേക്ക് മാറ്റപ്പെട്ടെങ്കിലും കുട്ടിയുടെ മൃതദേഹം മാത്രം മാറ്റപ്പെടാത്തതാവാം കാര്‍ണറുടെ സ്ഥലത്ത് മൃതദേഹം കണ്ടെത്താന്‍ കാരണമായതെന്ന് വിലയിരുത്തുന്നു.

ശവപ്പെട്ടിയിലും കുട്ടിയുടെ മൃതദേഹത്തെ തിരിച്ചറിയാനുതകുന്ന യാതൊന്നും കണ്ടെത്താനായില്ല. അതിനാല്‍ അവളെ ഏവരും മിറാണ്ടയെന്ന്(സാങ്കല്‍പ്പിക നാമം) വിളിച്ചു.

എറിക്കാ കാര്‍ണര്‍

കുഴപ്പത്തിലായത് ഉടമസ്ഥ

മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കുഴപ്പത്തിലായത് സ്ഥല ഉടമസ്ഥ എറിക്കാ കാര്‍ണറാണ്. മെഡിക്കല്‍ എക്‌സാമിനര്‍ നടത്തിയ പരിശോധനയില്‍ മിറാണ്ടയുടെ ഉത്തരവാദിത്തം കാര്‍ണറുടേതാണെന്ന് വിധിയെഴുതി. അതോടെ പൊലാപ്പിലാണ് കാര്‍ണര്‍. മിറാണ്ടയെ ഏറ്റെടുക്കാന്‍ നഗരത്തിലുള്ള ആരും തയ്യാറല്ലാത്ത സ്ഥിതിക്ക് അത് കാര്‍ണറുടെ ഉത്തരവാദിത്തില്‍ പെട്ടതാണെന്ന് എക്‌സാമിനര്‍ വ്യക്തമാക്കി. പുറത്തെടുത്ത മൃതദേഹം കുഴിച്ചിടണമെങ്കില്‍ കാര്‍ണര്‍ക്ക് ഇനി മിറാണ്ടയുടെ മരണ സര്‍ട്ടിഫിക്കറ്റും സംഘടിപ്പിക്കേണ്ടി വരും. എന്നാല്‍ കുട്ടിയെ ഇപ്പോള്‍ തന്റെ വീട്ടിലെ ഒരംഗത്തെ പോലെയാണ് കാണുന്നതെന്ന് കാര്‍ണര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.