Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെള്ള പുതച്ച് കിഴക്കന്‍ മലനിരകള്‍; മേക്കരയില്‍ ഇത് പഞ്ഞിക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:34 am IST
in Kollam

ബി. പ്രമോദ്കുമാര്‍

പുനലൂര്‍: അച്ചന്‍കോവില്‍-മേക്കര ഭാഗങ്ങളില്‍ പഞ്ഞിമരങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന കാഴ്ച ആയിരങ്ങളെ ആകര്‍ഷിക്കുന്നു. ഇലകള്‍ കൊഴിച്ച് കായ്‌കള്‍ പഞ്ഞി ഉതിര്‍ത്ത് നില്‍ക്കുന്ന കാഴ്ച ശരിക്കും ദൃശ്യവിരുന്നാണ്.

ആര്യങ്കാവ് വഴി പമ്പിളി മേക്കര-അച്ചന്‍കോവില്‍ പാതയിലാണ് ഇടതൂര്‍ന്നു നില്‍ക്കുന്ന പഞ്ഞിമരങ്ങള്‍ കാണാന്‍ കഴിയുന്നത്. ഇവിടെ രണ്ടായിരം ഏക്കറോളം സ്ഥലത്താണ് പഞ്ഞി ഇലവ് പൂര്‍ണ്ണമായും കായ് ഉണങ്ങി പഞ്ഞി പുറത്തുവന്ന നിലയിലാണ്. ഇത് വിളവെടുപ്പ് കാലമാണ്.

കായ് ഉണങ്ങി നില്‍ക്കുന്നതിനാല്‍ പറിച്ചെടുക്കാന്‍ എളുപ്പമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ പഞ്ഞി വ്യാപാരികളാണ് ഇവിടെ നിന്നും പഞ്ഞി വാങ്ങുന്നത്. ദിവസക്കൂലിക്ക് ആളെ നിര്‍ത്തിയാണ് മരത്തില്‍ നിന്നും പഞ്ഞിക്കായ ശേഖരിക്കുന്നത്. ഇവിടുത്തെ കര്‍ഷകര്‍ക്ക് ശേഖരിക്കുന്ന പഞ്ഞിക്കായ ഒരുരൂപ മുതല്‍ 1.50 രൂപ വരെ കൊടുത്താണ് കായ പഞ്ഞി വ്യാപാരികള്‍ വാങ്ങിക്കുന്നത്. ചില മൊത്ത വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നും രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലവ് മരം പാട്ടത്തിനെടുക്കുകയും ചെയ്തിട്ടുണ്ട്.

രാജപാളയം, തൂത്തുക്കുടി, എന്നിവിടങ്ങളിലേക്കാണ് പഞ്ഞികള്‍ കൊണ്ടുപോകുന്നത്. നല്ല മേനിയും കായ് വലിപ്പവുമുള്ള ഇവിടുത്തെ പഞ്ഞികായ്‌കള്‍ക്ക് ഡിമാന്റേറെയാണ്. ഒരു നല്ല പഞ്ഞിമരത്തില്‍ നിന്നും മൂവായിരത്തോളം കായ് ഒരു വര്‍ഷം ലഭിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

എന്നാല്‍ ഇടവിള കൃഷികള്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇലവ് കൃഷി നഷ്ടം തന്നെയാണെന്നും ഇവര്‍ പറയുന്നു. മേക്കരയില്‍ നിന്നും അച്ചന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലേക്കുള്ള ദര്‍ശനപാതയിലെ കുത്തനെയുള്ള മലയോര പ്രദേശത്താണ് ഇത്തരത്തില്‍ ഏക്കറുകണക്കിന് സ്ഥലത്ത് പഞ്ഞിക്കായ് പാകമായി നില്‍ക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യമേറെയുള്ള ഇവിടെ പഞ്ഞിമരങ്ങളില്‍ ചാടികളിക്കുന്ന കുരങ്ങുകളെയും കാണാം. ഇതിന്റെയൊക്കെ ശല്യമേറെയായതിനാല്‍ മറ്റ് കൃഷികള്‍ നടത്താന്‍ കഴിയാത്തതിനാലാണ് പഞ്ഞിമരങ്ങള്‍ മാത്രം ഇവിടെ കൃഷിചെയ്യുന്നതെന്നും സ്ഥലവാസിയായ കൃഷ്ണകുമാര്‍ പറയുന്നു. ഒരു പഞ്ഞിച്ചെടി നാലാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. മുപ്പത് വര്‍ഷം വരെ ഒരു മരം കായ്ഫലം നല്‍കുമെന്നും ഇവര്‍ പറയുന്നു. വിളവെടുപ്പ് കാലത്തെ ചിലവല്ലാതെ ഒരുചിലവും കര്‍ഷകര്‍ക്ക് ഇല്ല. ഒരേക്കറില്‍ വിളവെടുപ്പ് കാലത്ത് 25000 രൂപ വരെ ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. മറ്റ് കൃഷികളില്ല എങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന തുക ഒരുമിച്ച് കിട്ടുമെന്നതിനാല്‍ പഞ്ഞികൃഷിയും പാട്ട കൃഷിയും ഉപേക്ഷിക്കുവാന്‍ ഇവര്‍ തയാറല്ല. എന്നാല്‍ ആരും പറയാത്ത മറ്റൊരു രഹസ്യം പാകമാകാത്ത പഞ്ഞിക്കായ ഇവിടെ നിന്നും ശേഖരിച്ച് അത് മറ്റ് സ്ഥലങ്ങളിലെത്തിച്ച് അത് തേയിലയിലും മറ്റുമുപയോഗിക്കുന്നു എന്നതാണ്. മായം ചേര്‍ക്കുന്നതിന് ഈ കായ് വറുത്ത പൊടിയിടാറുണ്ട്. ഇത് തേയിലയുടെ അതേ നിറം ചൂടുവെള്ളത്തിലിട്ടാല്‍ കയ്‌പ്പുവരുമെന്നും പേര് വെളിപ്പെടുത്താതെ ഒരു കര്‍ഷകന്‍ പറയുന്നു. കൂടാതെ തമിഴ്‌നാട്ടിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലേഷ്യന്‍ ഗ്രാമ്പുവെന്ന പേരിലും മൂക്കാത്ത പഞ്ഞിക്കായ പൊടിച്ചുകൊടുക്കാറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.